19/06/2020

ബ്രിട്ടീഷ്‌ ചാരന്മാർ എന്ന വിളി ചേരുന്നത് ആർക്കാണ്.?

    ആരാണ് ബ്രിട്ടീഷ്‌ ചാരന്മാർ
സമസ്‌തയെ കുറിച്ച് മു "ജാഹിൽ" വിഭാഗം വരക്കൽ തങ്ങളെ അടക്കം ബ്രിട്ടീഷ് ചാരൻ എന്ന് മുദ്ര കുത്തി മോശമാക്കി തന്റെ വിഭാഗത്തെ വെള്ള പൂശാൻ ശ്രമിക്കുന്നത് നാം ശ്രദ്ധിച്ചു കാണുമല്ലോ ??? 
വളരെ ഖേദകരം എന്ന് പറയട്ടെ ബ്രിട്ടീഷുകാർ  നമ്മുടെ നാട് ഒരു നീണ്ട നൂറ്റണ്ട് ഭരിച്ചു എന്നത് എല്ലാവർക്കും അറിയുന്ന സത്യമാണല്ലോ??? ആ കാലയളവിൽ ഇന്ത്യയിലെ മുസ്ലിം പണ്ഡിതൻമാർക്കിടയിൽ ഉണ്ടായിരുന്ന പോലെ വിശിശ്യാ കേരളത്തിൽ മുസ്ലിം പണ്ഡിതൻമാർക്കിടയിലും രണ്ട് വിഭാഗത്തിലുള്ള പണ്ഡിതന്മാർ ഉണ്ടായിരുന്നു എന്നതും നമുക്ക് അറിയാമല്ലോ ? ഒന്ന് ബ്രട്ടീഷ് ഭരണ കൂടത്തെ അംഗീകരിച്ചു ജനങ്ങളുടെ കൂടെ നിന്ന് അവർക്ക് മത പഠനവും മറ്റും നേടിക്കൊടുക്കുക ..... മറ്റൊന്ന്  ഭരണകൂടത്തിന് എതിരെ പോരാടി ജങ്ങൾക്കൊപ്പം നിൽക്കുക. (ഈ കാരണം കൊണ്ട് പല കിതാബുകളും , അവരുടെ അറിവുകളും നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ട്)..... ഉദാഹരണം ഇന്ന് മോഡി സർക്കാർ തന്നെ ........ അപ്പോൾ ഈ വിശയത്തിൽ സുന്നീ , മുജാഹിൽ വിവേചനം എന്തോ ഒരു സൂക്കേടിന്റെ ഭാഗമായേ കാണാൻ സാധിക്കൂ ........  ഉസ്താദ് മഹാനായ പാങ്ങിൽ അഹമ്മദ് കുട്ടി മുസ്ല്യാർ ആണല്ലോ സമസ്ത സ്ഥാപിച്ചത് (ഐക്യ ഘണ്ടേന പ്രസിഡണ്ട് സ്ഥാനത്തേക്ക് അദ്ധേഹത്തെയായിരുന്നല്ലോ നിശ്ചയിച്ചിരുന്നത് , അദ്ധേഹത്തിന്റെ വിനയം കൊണ്ടല്ലേ അത് സ്വീകരിക്കാതെ തങ്ങൾക്ക് കൊടുത്തത് ഇത് ചരിത്രം) ആരായിരുന്നു ഈ പാങ്ങിൽ ഉസ്താദ് ബ്രിട്ടീഷുകാരുടെ പിടി കിട്ടാ പുള്ളിയായി പ്രഖ്യാപിച്ച ത്രിമൂർത്തികളിൽ ഒരാളായിരുന്നില്ലേ ??? മു "ജാഹിലുകൾ" ചരിത്രം പറയുമ്പോൾ എന്ത് കൊണ്ട് ഇത് മറച്ചു വെക്കുന്നു ......  താനൂർ ഖിലാഫത്ത് കമ്മറ്റി(ബ്രിട്ടീഷുകാർക്കെരെ പോരാടാനുണ്ടാക്കിയ സംഘടന) യുടെ സെക്രട്ടറി ആമിൻമാന്റെ അകത്ത് പരിക്കുട്ടി മുസ്ല്യാർ "മുഹിമ്മാത്തുൽ മുസ്ലിമീൻ" എന്ന ഗ്രന്ഥം {ബ്രട്ടീഷുകാർക്കെതിരെ രക്തം തിളപ്പിക്കുന്ന (സമര വീര്യം കൂട്ടുന്ന)} കൈവശം വെച്ചതിന് ശിക്ഷിക്കപ്പെട്ടവരാണ് ...... കൂടെ മർഹൂം ചെറുശ്ശേരി അഹമദ് കുട്ടി മുസ്ല്യാർ, പാനായിക്കുളം അബ്ദുൽ റഹിമാൻ മുസ്ല്യാർ ഉൾപ്പെടെയുള്ള സുന്നത്ത് ജമാഅത്തിന്റെ കരുത്തുറ്റ പണ്ഡിതന്മാർ ...... ചരിത്രം പഠിക്കുമ്പോൾ ഇതൊക്കെ ഇനി തന്നേലും ഓർത്തു വെക്കുക .....     മഹാനായ ആലി മുസ്ല്യാർ 1921 ലെ ബ്രട്ടീഷ് വിരുദ്ധ കലാപത്തിന് നായകത്വം കൊടുത്ത മഹാനവർകൾക്കൊപ്പം മുജാഹിദ് സ്ഥാപക നേതാദ് KM മൗലവിയും ഉണ്ടായിരുന്നില്ലേ ??? ആലി മുസ്ല്യാരെ തൂക്കിക്കൊന്നു എന്ന് ചരിത്രം രേഖപ്പെടുത്തി വെക്കുമ്പോൾ K M മൗലവിക്ക് ചരിത്രം കൊടുത്ത പട്ടം എന്താണ് ബ്രിട്ടീഷുകാർക്ക് ഒപ്പം കൂടി മലബാർ വിട്ട് കൊടുങ്ങല്ലൂരിലേക്ക് ഒളിച്ചോടി ആലി മുസ്ല്യാരെ ചതിച്ച വഞ്ചകനായിട്ടാണ്, മാത്രമോ "ഓർമയുടെ തീരത്ത്" എന്ന ബുക്കിൽ പേജ് 59,60 ൽ *മലബാർ ലഹള മുസ്ലിംകൾക്ക് പറ്റിയ വലിയ തെറ്റായിരുന്നു* എന്നും എഴുതിയില്ലേ ???  (ഞാൻ ഈ വിശയത്തിൽ കുറ്റപ്പെടുത്തൽ നടത്തുന്നില്ല കാരണം ചരിത്രം പറഞ്ഞു എന്ന് മാത്രം).. ഇതാണ് നിങ്ങൾ തന്ത്ര പൂർവം മറച്ചു വെക്കാൻ ശ്രമിക്കുന്നത് ...... സുന്നത്ത് ജമാഅത്തിന്റെ മുൻ നിര പോരാളികളുടെ, കുറച്ചു നേതാക്കളുടെ വിവരങ്ങളാണിത് ........   പിന്നെ ഭരണ കൂടത്തെ അനുകൂലിക്കുന്ന പണ്ഡിതൻമാരിൽ സുന്നികൾ മാത്രമായിരുന്നോ ഉണ്ടായിരുന്നത് ??? പുലിക്കോട്ടിൽ ഹൈദർ സാഹിബ് പ്രസക്ത മാപ്പിള കവി അദ്ധേഹം അതി ശക്തമായി ബ്രട്ടീഷ് ഭരണകൂടത്തെ അനുകൂലിച്ച ആളായിരുന്നില്ലേ?? അദ്ദേഹം ബ്രിട്ടീഷ് സമരക്കാരെ വീര്യം കെടുത്താൻ കവിതകൾ രചിച്ചിട്ടില്ലായിരുന്നോ ??? അദ്ധേഹം വഹാബി നേതാവായിരുന്നില്ലേ ??? *"പൊട്ടീ പുറം പുണ്ണാക്കുവാൻ ഉളരണ്ടാ**പൊല്ലീസുകാരുടെ തല്ലു കൊണ്ടിളിയണ്ടാ**ഒട്ടും സ്വയം ഭരണത്തിന് മുതിരണ്ടാ**ഒരു കാലവും അത് തരുമോ മഹാരാജൻ"*ഇത് അദ്ധേഹ൦ എഴുതിയ ബ്രിട്ടീഷ് അനുകൂല കവിത.....ഇസ്ലാമിക മണ്ഡലത്തിലെ അറിയപ്പെടുന്ന കേരളീയ പണ്ഡിതൻ, വഹാബി നവോദ്ധാന നായകൻ എന്ന വിശേഷണം നിങ്ങൾ കൊടുക്കുന്ന സനാഉള്ള മക്തി തങ്ങൾ (സമ്പൂർണ കൃതികൾ Page 20) പറഞ്ഞത് എന്താ ?? *" സർവ രാജാക്കന്മാരുടെ പ്രജകളേക്കാളും സുഖം അനുഭവിക്കുന്നവരാണ് ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ നമ്മൾ"* ഇതെല്ലാം മറച്ച് വച്ചാണ് മു "ജാഹിലുകൾ" സമസ്തയുടെ മേൽ കുതിര കയറുന്നത് ..... ഇംഗ്ലീഷ് നരഗത്തിലെ ഭാശയാണന്നും , അത് പഠിക്കൽ ഹറാമാണെന്നും, നാടു നീളെ സമസ്തയെ കുറിച്ച് പ്രസംഗിച്ചു കൊണ്ട് നടക്കുന്ന അതേ വിഭാഗം ----- സമസ്ത ബ്രിട്ടീഷ് ചാരൻമാരാണ് എന്ന് പറയാൻ കാണിക്കുന്ന തൊലിക്കട്ടി അഭാരം തന്നെയാണ്👆🏻👆🏻  ഇനി നമുക്ക് ചരിത്രം ഒന്നൂടെ നോക്കാം👇🏻👇🏻👇🏻  നമുക്ക് ഏറ്റവും വലിയ ദുരന്തമായി കാണാൻ കഴിയുന്നതും ഓർക്കാൻ സാധിക്കാത്തതുമായ വിശയം എന്താണ് ...... അതെ നമ്മുടെ ഭരണം ഈ ലോകത്ത് നിന്നും തുടച്ചു നീക്കിയതല്ലേ അതിന് ആരു കൂട്ടു നിന്നു അതെ നിങ്ങളുടെ പ്രസ്ഥാനം തന്നെ 👇🏻👇🏻👇🏻  ഇസ്ലാമിത ഖിലാഫത്ത് ഇല്ലാതെയായതാണ് നമ്മുടെ ഏറ്റവും വലിയ പരാചയ തുടക്കം എല്ലാവർക്കുമറിയാലോ??? അതായത് ഹബീബായ റസൂൽ തുടങ്ങി വെച്ച ഭരണം പിന്നീട് നാല് ഖുലഫാക്കൾ തുടർന്നു ശേഷം അമവി ഭരണം പിന്നീട് അബ്ബാസിയ ഭരണം, പിന്നെ ഉസ്മാനിയ ഭരണം വന്നു ഒട്ടോമാൻ ഭരണകൂടം എന്ന് വിശേഷിപ്പിക്കുന്ന ആ ഭരണമാണല്ലോ അബ്ബാസിയ ഭരണകൂടം ??  ആ ഖിലാഫത്ത് റാഷിദേ ഇസ്ലാമിക ഭരണത്തിന്റെ തുടർച്ചയാണല്ലോ ? തുർക്കി കേന്ത്രീകരിച്ചായിരുന്നു അവസാന സമയങ്ങളിൽ ആ ഭരണ കൂടം ഉണ്ടായിരുന്നത് .... അത് അവസാനിച്ചത് ഒന്നാം ലോക മഹാ യുദ്ധത്തിലായിരുന്നല്ലോ ... ആ ഇസ്ലാമിക ഖിലാഫത്ത് ഉണ്ടായിരുന്നുവെങ്കിൽ ഇന്നും ലോക മുസ്ലിമീങ്ങൾക്ക് തങ്ങളുടെ ആവലാതി പോയി പറയാൻ ഒരു ഇസ്ലാമിക ഭരണ കൂടം ഉണ്ടാകുമായിരുന്നു .... (ഉദ: - ഇന്ത്യയിലെ മുസ്ലിംഗൾ വലിയ പ്രഷനത്തിലാണ് , മ്യാൻമറിലെ പ്രഷനം ഇത്യാദി) അവർക്ക് കൃത്യമായി ഇടപെടാനും സാധിക്കുമായിരുന്നു ....... പക്ഷെ നീണ്ട 13 നൂറ്റാണ്ട് കാലം നില നിന്ന ഭരണ കൂടത്തെ ചിന്ന ഭിന്നമാക്കി , തകർത്ത് നിശേഷം നശിപ്പിച്ചത് സത്യത്തിൽ വഹാബി പ്രസ്ഥാനമല്ലേ ??  എന്തായിരുന്നു ആ ചരിത്രം 👇🏻👇🏻👇🏻 ഒന്നാം ലോക മഹായുദ്ധം വന്നപ്പോൾ ബ്രട്ടനും സഖ്യ കക്ഷികളും ഒരു ഭാഗത്ത് ...... മറു ഭാഗത്തോ ഉസ്മാനിയ ഖിലാഫത്ത് ഉൾപ്പെടെയുള്ള , തുർക്കി ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളാണ് ഉസ്മാനിയ ഭരണ കൂടത്തെ തകർക്കണമെങ്കിൽ മുസ്ലിം കളിൽ നിന്നും ഒരു വിഭാഗത്തെ കൂട്ടിന് കിട്ടാതെ ഒരു രക്ഷയും ഇല്ല എന്ന് സഖ്യ കക്ഷികൾ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ അവർ വഹാബികളെ ഒപ്പം നിർത്തി ഇത് ചരിത്ര സത്യമല്ലേ ??? അന്നത്തെ ഉടം പടി പ്രകാരം വഹാബികൾക്ക് സ്വന്തമായി ഒരു രാജ്യം അനുവദിച്ചു തരാം എന്ന് സന്മദിക്കുകയും, അതിനെ തുടർന്ന് അന്നത്തെ വഹാബി പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സൗദി കേന്ദ്രീകരിച്ചു  അവർക്ക് സുരക്ഷിതമായ ഭരണം കൊടുക്കാമെന്നും പറഞ്ഞു വഹാബി നേതൃത്വത്തിൽ നിന്നും പല കരാറുകളും ബിട്ടീഷുകാർ എഴുതി വാങ്ങി ...... അതിലെ ഒന്നാണ് *"ഒരു കാരണ വശാലും വഹാബി നേതൃത്വത്തിൽ വരുന്ന ഏത് ഭരണാദികാരിയും ബ്രട്ടനെ ഒരു തരത്തിലും എതിർക്കാൻ പാടില്ല"* എന്നത് . അതിലെ ഒരു വലിയ നിർണായക തീരുമാനമായിരുന്നു *ഡാരിൻ എഗ്രിമന്റ്(treat of Darin വിക്കിപീഡിയയിൽ അടിച്ചാൽ ഫുൾ വിവരം ലഭിക്കും)* 1915 Dec 26 ന് വഹാബി ഭരണ കൂടവും ബ്രട്ടീഷ് ഭരണ കൂടത്തിന് വേണ്ടി Sir പേഴ്സി കോക്സും ഒപ്പു വെച്ച ഉടം പടി ആണിത് ....... ഈ ഉടം പടിയിൽ കൃത്യമായി പറയുന്നില്ലേ ?? *"!!ബ്രിട്ടന്റെ സഖ്യ കക്ഷിയായി ഉസ്മാനിയ ഖിലാഫത്തിന് എതിരെ യുദ്ധത്തിൽ നേരിട്ട് പ്രവേശിക്കാൻ വഹാബി ഭരണ കൂടം തയ്യാറാണ്!!"* ഇങ്ങനെയല്ലേ ബ്രട്ടൻ ഒന്നാം ലോക മഹാ യുദ്ധത്തിൽ വിജയം വരിക്കുന്നത് ??? വിജയിച്ച ശേഷം അവർ ചൈതത് ഉസ്മാനിയ ഖിലാഫത്ത് ഭരണ കൂടത്തിന്റെ കീഴിലുണ്ടായിരുന്ന രാജ്യങ്ങൾ ബ്രട്ടനും , റശ്യയും , ഫ്രാൻസും സഖ്യ കക്ഷികളും വീതിച്ചെടുത്തു ...... അന്ന് ബ്രട്ടന്റെ കൈകളിൽ വന്നതാണ് ഫലസ്തീൻ മസ്ജിദുൽ അഖ്സ ഉൾപ്പെടെ ഉള്ള പ്രദേശം ..... ആ പ്രദേശം സ്വന്തം രാജ്യം സ്ഥാപിച്ച് നിൽക്കാൻ ജൂതന്മാർക്ക് കൊടുത്തതിൽ ഈ വഹാബി നേതൃത്വത്തിനും പങ്കില്ലേ ??? അവരല്ലേ എല്ലാ ഒത്താശയും ചൈതു കൊടുത്തത് ??? ഇത് തന്നെയല്ലേ ഇന്നും വഹാബി പ്രസ്ഥാനം തുടരുന്നതും ??? *ഇസ്ലാമിക വിരുദ്ധ ജൂത ക്രൈസ്തവ ശക്തികളും , വഹാബികളും തമ്മിലുള്ള അടിസ്ഥാനപരമായ ഒരു ധാരണ അത് ഇന്നും തുടരുന്നു, ഇനി രക്ഷപ്പെടാൻ പ്രയാസവുമായിരിക്കും*

11/03/2020

നാലാലൊരു മദ്ഹബ് എന്ത് കൊണ്ട്?

യോഗ്യതയില്ലാത്തവർ ആയത്തു - ഹദീസുകളിൽ നിന്ന് നേരിട്ട് മതവിധി കണ്ടുപിടിക്കരുത് 
***********************************************
നീ മനസിലാക്കുക. മുജ്തഹിദല്ലാത്തവർ ആയത്തു - ഹദീസുകൾ കൊണ്ട് തെളിവ് പറയൽ അനുവദനീയമല്ല. കാരണം,  അല്ലാഹു പറഞ്ഞു.
وَلَوْ رَدُّوهُ إِلَى الرَّسُولِ وَإِلَىٰ أُولِي الْأَمْرِ مِنْهُمْ لَعَلِمَهُ الَّذِينَ يَسْتَنْبِطُونَهُ مِنْهُمْ
അവരിൽ നിന്ന് "ആഴത്തിൽ പരിശ്രമിച്ചു കണ്ടെത്തുന്നവർ"ക്കേ മതവിധി അറിയുകയുള്ളൂ എന്ന് ഖുർആൻ തന്നെ പഠിപ്പിക്കുന്നു. അവർ മുജ്തഹിദുകൾ മാത്രമാണ്. ജംഉൽജവാമി പോലുള്ള ഗ്രന്ഥങ്ങളിൽ വിവരിച്ച ഇജ്തിഹാദിന്റെ വ്യവസ്ഥകളിൽ നിന്ന് അക്കാര്യം ബോധ്യമാകും. 

ആയതുകൊണ്ട് നാലു മദ്ഹബുകാരായ ഉലമാക്കൾ വ്യക്തമാക്കിയ രേഖകളല്ലാതെ തെളിവുദ്ധരിക്കരുത്. എന്തുകൊണ്ടെന്നാൽ അവരുടെ മദ്ഹബുകൾ സംശോധിതവും നിദാനങ്ങൾ സംശുദ്ധവുമാണ്. കാലങ്ങളായി അവയ്ക്കുമേൽ ഉലമാക്കളുടെ ദൃഷ്ടികൾ പതിഞ്ഞിരിക്കുന്നു. 

അതിനാൽ അവരല്ലാത്ത മറ്റുള്ളവരെ തഖ്ലീദ് ചെയ്യാൻ പാടില്ല. അത് സഹാബി - സലഫിലെ ഉന്നതരാണെങ്കിൽ പോലും.  അവർ വിശ്വസ്തരും മുജ്തഹിദുകളുമാകാം. പക്ഷേ അവരുടെയൊന്നും മദ്ഹബുകൾ ക്രോഡീകരിക്കപ്പെടുകയോ നിദാനങ്ങൾ അറിയപ്പെടുകയോ ചെയ്തിട്ടില്ല. മാത്രവുമല്ല അവരുടെ അഭിപ്രായങ്ങൾ 'ഏകാംഗ' റിപ്പോർട്ടിലൂടെ മാത്രമാണ് ലഭിച്ചത്. 

എന്നാൽ നാലു ഇമാമുകൾ സഹാബത്തിന്റെ എല്ലാ അഭിപ്രായങ്ങളും സമൂലം പഠിച്ചു. കൂടാതെ അവരുടെ വീക്ഷണങ്ങളും തത്വങ്ങളും ക്രോഡീകരിക്കപ്പെട്ടു. അനുചരന്മാർ അവ പരിരക്ഷിക്കുകയും വിപുലപ്പെടുത്തുകയും ചെയ്തു. അതിനാൽ നാലു മദ്ഹബുകാർ പൊതുവിലോ വിശേഷിച്ചോ പ്രതിപാദിക്കാത്ത ഒരു നിയമവും നിലവിലില്ല. 

എന്നാൽ മറ്റു മുജ്തഹിദുകളുടെ മദ്ഹബുകൾ അങ്ങനെയല്ല. അനുഗാമികൾ അവ സംശോധന ചെയ്യാത്തതിനാൽ കാലങ്ങൾക്കു മുമ്പേ അവ വിനഷ്ടമായി. നിയമങ്ങൾ കണ്ടെത്തുന്ന അവയുടെ നിദാനങ്ങൾ എന്തെന്ന് നിശ്ചയമില്ല. ആയതിനാൽ അവരുടെ അഭിപ്രായങ്ങൾ തഖ്ലീദ് ചെയ്യാവതല്ല. കാരണം അവയ്ക്ക് മറ്റു നിബന്ധനകൾ ഉണ്ടാകാനിടയുണ്ട്. അത് നേർക്ക് പറയാതെ പൊതു തത്വങ്ങളിൽ നിന്ന് ഗ്രഹിച്ചുകൊള്ളുമെന്ന് കണ്ട് അവർ ഒഴിവാക്കിയിട്ടുണ്ടാകാം.

ഇതുകൊണ്ടാണ് ഇമാം ശാഫിഈ (റ) പറഞ്ഞത്. "ലൈസ് (റ) മാലിക് (റ) വിനേക്കാൾ വലിയ പണ്ഡിതനാണ്. പക്ഷേ അദ്ദേഹത്തിന്റെ അനുചരന്മാർ അത് പാഴാക്കി." അതായത് അദ്ദേഹത്തിന്റെ മദ്ഹബ് അവർ ക്രോഡീകരിക്കുകയും വിശദാംശങ്ങളും നിദാന നിയമങ്ങളും കൃത്യപ്പെടുത്തുകയും ചെയ്തില്ല.
                   (തർശീഹ് പേ. 5)
_____________________________________
( MT അബൂബക്കർ ദാരിമി ഉസ്താദ്)

നാസിലത്തിന്റെ ഖുനൂത്ത്

From

Ifshaussunna.blogspot.com


നാസിലത്തിന്റെ ഖുനൂത്ത് എന്ത് എങ്ങനെ.?





മുസ്ലിംകളിൽ വ്യാപകമായി മാറാവ്യാധി രോഗങ്ങൾ, പകർച്ച വ്യാധികൾ, വലിയ ബുദ്ധിമുട്ടുകൾ ശത്രുക്കളുടെ പീഡനങ്ങൾ എന്നിവ  ഉണ്ടാകുമ്പോൾ
ശക്തിയായ സുന്നത്താണ് നാസലത്തിന്റെ കുനൂത്ത്.

ബിഅറു മഊന എന്ന  സ്ഥലത്ത് വെച്ച് ചതിയിലൂടെ കൊല്ലപ്പെട്ട സ്വഹാബികളുടെ  കൊലയാളികൾക്കെതിരെ നാസിലതിന്റെ ഖുനൂത്ത് ഒരു മാസക്കാലം നബിതങ്ങൾ  ഓതിയിരുന്നു.( ബുഖാരി, മുസ്ലിം)



ഒറ്റക്ക് നിസ്കരിക്കുമ്പോഴും
ജമാഅത്തായി നിസ്കരിക്കുംപോഴും
എല്ലാ ഫർള് നിസ്കാരങ്ങളിലും അവസാനത്തെ റക്അത്തിലെ ഇഅ്തിദാലിലാണ് ഇത് ചൊല്ലേണ്ടത്.

സുബഹിലും  മഗ്രിബിലും ഇശാഇലും എന്ന പോലെ
ളുഹ്റിലും അസറിലും ഉറക്കെ തന്നെയാണ് ഇമാമ് ഖുനൂത്ത് ഓതേണ്ടത്.
തനിച്ച് നിസ്കരിക്കുന്നവനും ഉറക്കെയാണ് ഓതേണ്ടത്.
മറന്നാൽ സഹ് വിന്റെ സുജൂദ് ഇല്ല. കാരണം ഇത് അബ്ആള് സുന്നത്ത് അല്ല.

മുസ്ലിമീങ്ങളെ പൊതുവായി ബാധിക്കുന്ന കാര്യങ്ങൾക്കല്ലാതെ (വ്യക്തിപരമായ കാര്യങ്ങൾക്ക്) ഇമാം നാസിലതിന്റെ ഖുനൂത്ത് നിർവഹിക്കരുത്.
എന്നാൽ ഒരു പണ്ഡിതനെ തടവിലാക്കുക പോലുള്ള കാര്യങ്ങൾ വെക്തിപരമല്ല.

പ്രതിസന്ധി ഉണ്ടായത് മുതൽ അത് നീങ്ങുന്നത് വരെ നാസിലത്തിന്റെ ഖുനൂത്ത് നിർവഹിക്കാം.

നാസിലത്തിന്റെ ഖുനൂത്തിൽ ചൊല്ലാൻ പ്രത്യേകമായ പ്രാർഥനകൾ ഇല്ല. എന്നാൽ ഓരോ പ്രതിസന്ധിഘട്ടത്തിലും മുസ്ലിമീങ്ങൾ അവരനുഭവിക്കുന്ന പ്രയാസങ്ങൾക്കനുചിതമായ  പ്രാർഥനയാണ് പ്രാർഥിക്കേണ്ടത്.
സാധാരണ ചൊല്ലാറുള്ള സുബ്ഹിയുടെ കുനൂത്ത് ഓതിയാലും നാസിലത്തിന്റെ ഖുനൂത്ത് ആകുന്നതാണ്. എങ്കിലും അതിനോട് കൂടെ നിലവിൽ അനുഭവിക്കുന്ന പ്രയാസങ്ങളെ തൊട്ട് കാവലിരക്കുന്ന വാചകങ്ങൾ ചേർക്കൽ നല്ലതാണ്.
അവലംബം: തുഹ്ഫ,ശർവാനി,ഫത്ഹുൽ മുഊൻ,ഇആനത്ത്


അതിന്റെ ചില ഉദാഹരണങ്ങൾ ചുവടെ ചേർക്കാം.

 اللهم ادفع عنا الغلاء والبلاء والوباء والفحشاء والمنكر والجدب والقحط والسيوف المختلفة والشدائد والمحن والفتن ما ظهر منها وما بطن من بلدنا خاصة ومن بلدان جميع المسلمين مع القرى عامة إنك علي كل شيء قدير


اللهم ادفع عنا الغلاء والوباء والبلاء  والحمي وجميع الامراض والفتن  ما ظهر منها وما بطن من  بلدنا  خاصة  ومن بلدان جميع  المسلمين مع القري عامة انك علي كل شيء قدير

اللهم إرفع الأمراض المُعدّية النازلة عن بلادنا 
اللهم إرفع الحمى المعدية في بلادنا
اللهم إرفع الأمراض المُعدّية النازلة في بلادنا
يا رب العالمين



മഴക്കെടുതി പോലുള്ള ദുരന്തമാണെങ്കിൽ ഇങ്ങനെ ദുആ ചെയ്യാം

اللهم ارْفَعْ عَنَا الطُوفَانَ والأَمطٰارَ الغَزِيرَة
اللهم حوالينا ولا علينا، اللهم على الآكام والظِّرَاب وبطون الأودية ومنابت الشجر.
اللهم اصرف عنا الرياح المُهلِكَة اللهم إني أسألك خيرها وخير ما فيها ، وخير ما أرسلتَ به ، ‏وأعوذ‎ ‎بك من شرها ، وشر ما فيها ، وشر ما أَرْسلتَ به

04/04/2019

നബി(സ) തങ്ങളുടെ മാതാപിതാക്കൾ നരകത്തിലോ..

* നബി സ്വ യുടെ മാതാപിതാക്കൾ നരകവാസികളോവഹാബി പുരോഹിതന്മാർക്ക് മറുപടി*


ചോദ്യം I

 ഇബ്റാഹീം നബി (അ)മിന്റെപിതാവ് ആസർ അവിശ്വാസിയായിരുന്നു വെന്ന് ഖുർആൻ പറഞ്ഞിട്ടുണ്ടോ?




*മറുപടി* 


 1 -  ഖുർആനിൽ പരാമർശിച്ച ആസർ ഇബ്റാഹീം നബി (عليه السلام ) ന്റെ പിതാവല്ല പിതൃസഹോദരനാണ് . അറബികൾ പിതൃ സഹോദരന്മാർക്ക് അബ് എന്ന് പ്രയോഗിക്കാറുണ്ട് . 
അൽബഖറ സൂറയിലെ 133 -ാം വചനം ഇത് തെളിയിക്കുന്നു

യഅഖൂബ് നബി ( അ) മിന്റെ പിതൃസഹോദരൻ ഇസ്മാഈൽ നബി( അ ) നെ യഅഖൂബ് നബി ( അ ) മിന്റെ പിതാക്കളുടെ കൂടെയാണ് മക്കൾ എണ്ണിയിരിക്കുന്നത് '
മാത്രവുമല്ല ആസർ ഇബ്റാഹീം നബി ( അ ) ന്റെ പിതാവല്ലെന്നും പിത്യസഹോദരനാണെന്നുമുള്ള വിഷയത്തിൽ അഹ് ലു കിതാബികൾ ഒറ്റക്കെട്ടാണ് .
ഇനി അവർ ഈ വിഷയത്തിൽ യോജിച്ചില്ലെങ്കിലും പ്രമാണങ്ങൽ സംയോജിപ്പിക്കാൻ അപ്രകാരം വ്യാഖ്യാനിച്ചേ മതിയാവൂ

 ഇക്കാര്യം ഇബ്നു ഹജർ ( റ ) വ്യക്തമാ ക്കുന്നത് കാണുക

وذلك أن أهل الكتابين أجمعوا على أنه لم يكن أباه حقيقة ، إنما كان عمه ، والعرب تسمي العم أبا ، بل في القرآن ذلك فقال تعالى  ( واله آبائك ابراهيم وإسمعيل مع أنه عم يعقوب ، بل لو لم تجمعوا على ذلك وجب تأويله بهذا ، جمعا بين الأحاديث ، وأما من أخذ بظاهره كالبيضاوي وغيره فقد تساهل واستروح ( المنح الملكية في شرح الهمزية : ۱۰۲ / ۱ )




 ആസർ ഇബ്റാഹീം നബി ( അ )മിന്റെ പിത്യസഹോദരനാണെന്ന് ഇബ്നുഅബീശൈബ, ഇബ്നുൽമുൻദിർ , ഇബ് അബീഹാതിം ( റഹിമഹുമുല്ല ) എന്നിവർ മുജാഹിദ് ( റ ) വിനെ ഉദ്ധരിച്ച് വിവിധ പരമ്പര കളിലൂടെ നിവേദനം ചെയ്തിട്ടുണ്ട് . 
ആ പരമ്പരകളിൽ ചിലത് പ്രബലമാണ്  "

 ഇബ്റാഹീം ( അ ) തന്റെ ' അബ് ആസറി നോട് പറഞ്ഞ സന്ദർഭം സ്മരിക്കുക "
എന്ന സൂക്തതം വിവരിച്ച് ഇബ്നുൽമുൻദിർ ( റ ) പ്രബലമായ പരമ്പരയിലൂടെ   ഇബ്ന് ജുറൈജ് 
( റ ) ൽ നിന്നുദ്ധരിക്കു നനു ആസർ ഇബ്റാഹീം നബി ( അ ) യുടെ പിതാവല്ല . കാരണം ഇബ്റാഹീം നബി ( അ ) ഫാലഖിന്റെ മകൻ നാഹൂറിന്റെ മകൻ ശാറൂഖിന്റെ മകൻതൈറഖിന്റെയോ താറകിന്റെയോ മകനാണ്.

 ഇബ്നു അബീഹാതിം ( റ) പ്രബലമായ പരമ്പരയിലൂടെ സുദ്ദി ( റ ) യെ ഉദ്ധരിച്ച് പറയുന്നു . ആസർ ഇബ്റാഹീം നബി ( അ ) മിന്റെ പിതാവാണോ എന്ന ചോദ്യത്തിന് ഇബ്റാഹീം നബി ( അ )മിന്റെ പിതാവ് താറാഖാണെന്നാണ് മറുപടി നൽകിയത് 

  പ്രസ്തുത അഭിപ്രായങ്ങൾ ഉദ്ധരിച്ച ശേഷം ഇമാം സുയൂത്വി ( റ ) പറയുന്നു . ഇബ്നുൽ മുൻദിർ ( റ ) തന്റെ തഫ്സീറിൽ പ്രബലമായ പരമ്പരയിലൂടെ സുലൈമാനബ്ന്സ്വർദി ( റ ) ൽ നിന്നുദ്ധരിച്ചത് ഉപരിക്ത  ആശയത്തിനു ശക്തി പകരു ന്നതാണ് . 

ഇബ്റാഹീം നബി ( അ ) നെ തിയിലിടാൻ ശത്രുക്കൾ തീരുമാനിച്ചപ്പോൾ അവർ വിറക് ശേകരിക്കാൻ തുടങ്ങി.
കിഴവികൾ വരെ വിറകുമായി വന്നിരുന്നു'
 അങ്ങനെ ഇബ്റാഹീം നബി ( അ ) നെ തീയിലേക്കിടാൻ അവരുദ്ധേശിച്ചപ്പോൾ ഇബ്റാഹീം നബി ( അ ) എനിക്ക് അല്ലാഹു മതി . ഭരമേൽപ്പിക്കാൻ ഏറ്റവും നല്ലവൻ അവനാണ് എന്നർത്ഥം വരുന്ന " ദിക്ർ ' ഉരുവിട്ടു . 

ഇബ്റാഹീം നബി ( അ ) നെ അവർ തീയിലേക്കെറിഞ്ഞപ്പോൾ അല്ലാഹു തീയിനോട് ഇബ്റാഹീം നബി ( അ ) മിന് തണുപ്പും രക്ഷയുമാകാൻ ആജ്ഞാ പിച്ചതനുസരിച്ച് തീ അപ്രകാരമായി . ഇതു കണ്ടപ്പോൾ ഇബ്റാഹീം നബി ( അ ) യുടെ " അമ്മ് ' പറഞ്ഞു ഞാൻ കാരണമാണ് ഇബ്റാഹീം രക്ഷപ്പെട്ടത് . അപ്പോൾ അല്ലാഹു   ഒരു തീപൊരി അവനിലേക്കയക്കുകയും കാൽ പാദത്തിൽ ചെന്നുവീണ ആ തീ അവനെ കരിക്കുകയും ചെയ്തു 
ഈ അസറിൽ അമ്മ് പിതൃവ്യൻ എന്ന് തന്നെ വ്യക്തമായി പരാമർശിച്ചിട്ടുണ്ട് '

 ഇബ്റാഹീം നബി ( സ ) നെ തീയിലിട്ട അതെ ദിവസം തന്നെ ആസർ മ്യതിയടഞ്ഞു എന്ന വിവരം കൂടി ഇതിൽ നിന്ന് ലഭിക്കുന്നുണ്ട് . ആസർ അല്ലാഹുവിന്റെ ശത്യുവാണെന്ന് ഇബ്റാഹീം നബി ( അ ) മിന് ബോധ്യപ്പെട്ടപ്പോൾ ആസറിനു വേണ്ടി പാപമോചനത്തിനിരക്കൽ ഇബ്റാഹീം നബി ( അ ) നിറുത്തിവച്ചതായി ഖുർആനിൽ അല്ലാഹു പറഞ്ഞിട്ടുണ്ട്,

 ആസർ മുശ്രി ക്കായി മ്യതിയടഞ്ഞ പ്പോഴാണ് ഇബ്റാഹീം നബി ( അ ) മിന് അക്കാര്യം വ്യക്തമായതെന്നും അതിനു ശേഷം ആസറിന വേണ്ടി ഇബ്റാഹീം നബി ( അ ) പാപമോചനം നടത്തിയിട്ടില്ലെന്നും ഹദീസുകളും വ്യക്തമാക്കുന്നുണ്ട് . ( അൽ ഹാവി ലിൽ ഫതാവാ )
..........................

ചോദ്യം 2

ഒരാൾ നബി ( സ്വ ) യുടെ സമീപത്തു വന്ന് എന്റെ പിതാവ് എവിടെയാണെന്ന് ചോദിച്ചു . നബി ( صلى الله عليه وسلم) മറുപടി പറഞ്ഞു . നരകത്തിൽ , ഇതുകേട്ട് തിരികെ നടന്ന് അദ്ദേഹത്തെ വിളിച്ചുവരുത്തി നബി ( സ്വ ) പറഞ്ഞു .
 നിശ്ചയം എന്റെ പിതാവും നിന്റെ പിതാവും നരകത്തിലാണ് . ( മുസ്ലിം :302 )

ഇതിൽ നിന്നും നബി സ്വ യുടെ പിതാവ് നരകത്തിലാണ് വരുമോ?


ഇതിന്റെ മറുപടി എന്ത്?






മറുപടി


 നിശ്ചയം എന്റെ പിതാവും നിന്റെ പിതാവും നരകത്തിലാണെന്ന പരാമർശം നബി ( സ ) യുടെ പിതാവ് അബ്ദുല്ല എന്ന വർ കാഫിറാണെന്ന് കാണിക്കുന്നതല്ല . .
പിതാവിന്റെ വിവക്ഷ ഇവിടേയും നബി ( صلى الله عليه وسلم) യുടെ പിത്യസഹോദരൻ അബൂത്വാലിബ് ആകാമല്ലോ . അദ്ദേഹം നരകത്തിലാണെന്ന് പ്രബലമായ ഹദീസിൽ വന്നിട്ടുണ്ട് 

( നബി ) യുടെ ശുപാർശ പ്രകാരം അബൂത്വാലിബും അവസാനം  നരകത്തിൽ നിന്ന് മോചിപ്പിക്കപ്പെടുമെന്ന് അഭിപ്രായപ്പെട്ടവരുണ്ട് . അവരുടെ ന്യായങ്ങളും പ്രമാണങ്ങളും ശർഹുൽ അഖാഇദിന്റെ  ഹാശിയ ദുററുൽ ഫവാഇദിൽ - വിവരിച്ചിട്ടുണ്ട് 

പിത്യസഹോദരന് " അബ് " എന്ന് അറബികൾ പ്രയോഗിക്കാറുണ്ടെന്ന് നേരത്തെ നാം മനസ്സിലാക്കിയതാണ് ഇക്കാര്യം ഇബ് ഹജർ ( റ ) വ്യക്തമാക്കുന്നു . 

وحديث مسلم يتعين تأويله واظهر تأويل له عندي أنه أراد بابيه  عمه أبا طالب ، لما تقرر أن العرب تسمي العم أبا ، وقرينة المجاز فيه الآية الآتية الشاهد يخلافه على أصح محاملها عند أهل السنة و  وان عمه الذي كفله بعد جده عبد المطلب ، او انه قصد بذلك أن يطيب خاطر ذلك الرجل ، خشية أن يرتد ، لوقوع ذلك في سمعه  أولاً ، أنّ أباه في النار بدليل انه إنماقال له بعد أن ولى ، أو كان قبل  أن يزل عليه وما كُنَّا مُعذبين حتى نبعث رسولاً ) كما وقع أنهٔ سئل عن أطفال المشركين ، فقال : هم مع آبائهم ، ثم سئل عنهم  فذكر أنهم في الجنة ( المنح المكية 153۰۳ / ۱ ) 
 മുസ്ലിമി ( റ ) ന്റെ ഹദീസ് വ്യാഖ്യാനി ക്കൽ അനിവാര്യമാണ് അറബികൾ പിതൃ സഹോദരന് ' ആബ് എന്ന് പറയാറുണ്ടെന്ന് സ്ഥിര പ്പെട്ടതിന്റെ അടിസ്ഥാന ത്തിൽ ഇവിടെ നബി ( صلى الله عليه وسلم ) ഉദ്ധേശിച്ചത് അബൂത്വാ ലിബിനെ ആകാം , 

ഇനി പറയാൻ പോകുന്ന ആയത്തിനെ അഹ്ലുസ്സുന്ന നൽകിയ ശരിയായ വ്യാഖ്യാന പ്രകാരം വിലയിരു ത്തുമ്പോൾ മേൽ ഹദീസിലെ അത് പിതാവാകുന്നതിനെതിരാണ് . അതുകൊണ്ടാണ് പിത്യസഹോദരനാണ് വിവക്ഷയെന്നു പറഞ്ഞത് , 

അബ്ദുൽ മുത്വലിബിന് ശേഷം നബി ( അ ) യെ സംരക്ഷിച്ചത് പിതൃ സഹോദരനായിരുന്നുവല്ലോ അല്ലെങ്കിൽ തന്റെ പിതാവ് നരകത്തിലാണെന്ന് ആദ്യം കേൾക്കുമ്പോൾ ചോദ്യകർത്താവിനു മന പ്രയാസമുണ്ടാകാനും അതു വഴി അദ്ദേ ഹം ഇസ്ലാമിൽ നിന്ന് പുറത്തു പോകാനും ഹേതുവാകുമോ എന്ന ഭയം നബി (صلى الله عليه وسلم) ക്കുണ്ടായതുകൊണ്ട് ആ വ്യക്തിയുടെ മനസ്സ് സമാധാനിപ്പിക്കാൻ നബി ( صلى الله عليه وسلم ) അങ്ങിനെ പറഞ്ഞതുമാകാം , 

ചോദ്യ കർത്താവ് പിരിഞ്ഞുപോയശേഷം അദ്ധേഹെത്ത തിരിച്ചുവിളിച്ചാണ് നബി ( صلى الله عليه وسلم ) അപ്രകാരം പറഞ്ഞുതന്ന വസ്തുത ഇതാണ് കാണിക്കുന്നത് '
അല്ലെങ്കിൽ " ഒരു ദൂതനെ അയക്കും മുമ്പ് ( ആരേയും ) നാം ശിക്ഷിക്കുന്നതല്ല എന്ന ആയത്ത് അവതരിക്കും മുമ്പ് പറഞ്ഞതുമാവാം , 

മുശ്രിക്കുകളുടെ  കുട്ടികളെപ്പറ്റി നബി (صلى الله عليه وسلم ) യോട് ചോദിക്ക പ്പെട്ടപ്പോൾ അവർ അവരുടെ പിതാളോട് കൂടെയാണെന്നായിരുന്നു നബി صلى الله عليه وسلم )ആദ്യം മറുപടി പറഞ്ഞത്

 പിന്നീട് അവരെപ്പറ്റി ചോദ്യമു ണ്ടായപ്പോൾ അവർ സ്വർഗ്ഗത്തിലാണെന്നും നബി ( صلى الله عليه وسلم ) മറുപടി പറഞ്ഞു . അത് പോലെ ഈ സംഭവത്തെയും കാണാമല്ലോ ( അൽ മിനഹുൽ മക്കിയ്യ 1/153 ) 


- ഇമാം സുയൂത്വി ( റ ) പറയുന്നു . അബു ത്വാലിബിനെ ക്കുറിച്ച് നബി (صلى الله عليه وسلم ) യുടെ പിതാവെന്ന പ്രയോഗം നബി (സ്വ ) യുടെ കാലഘട്ടത്തിൽ സർവ്വ വ്യാപകമായി നടപ്പിലുണ്ടായിരുന്ന ഒന്നാണ് . അതു കൊണ്ടാണ് ശത്രുക്കൾ അബൂത്വാലിബിനോട് ഇപ്രകാരം ആവശ്യപ്പെട്ടത് . ഞങ്ങളുടെ ആരാധ്യവസ്തുക്കളെ ചീത്ത പറയുന്ന തിൽനിന്ന് പിന്തിരിയാൻ താങ്കളുടെ മകനോട് താങ്കൾ പറയുക

മറ്റൊരിക്കൽ ശത്രുകൾ അബൂത്വാലിബിനോട് പറഞ്ഞു . താങ്കളുടെ മകനെ ഞങ്ങൾക്ക് വിട്ടുതരൂ ഞങ്ങൾ അവനെ കൊന്നുകളയാം അവനു പകരം ഈ കുട്ടിയെ താങ്കൾക്ക് ഞങ്ങൾ തരാം .
 ഇതുകേട്ട അബൂത്വാലിബ് പ്രതികരിച്ചു . എന്റെ മകനെ നിങ്ങൾക്ക് വധിക്കാൻ ഞാൻ വിട്ടുതരികയും നിങ്ങളുടെ മകനെ പകരം സ്വീകരിച്ച് നിങ്ങൾക്ക് ഞാൻ വളർത്തുകയും ചെയ്യകയോ ?


 ഒരിക്കൽ അബൂത്വാലിബ് ശാമിലേക്ക് പോകുമ്പോൾ നബി ( صلى الله عليه وسلم) യും കൂടെ യുണ്ടായിരുന്നു വഴി മദ്ധ്യ നബി (صلى الله عليه وسلم ) യെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കപ്പെട്ടപ്പോൾ അതെന്റെ മകനാണെന്നാണ് അബൂത്വാലിബ് പ്രതികരിച്ചത് .

 ചുരുക്കത്തിൽ അബൂ ത്വാലിബ് ചെറുപ്പം മുതൽക്കേ നബി ( صلى الله عليه وسلم ) യെ സംരക്ഷിക്കു കയും എല്ലാ വിധ സഹായ ങ്ങളും ചെയ്തുകൊടുക്കുകയും ചെയ്ത പിത്യ സഹോദരനായതുകൊണ്ട് നബി ( صلى الله عليه وسلم) യുടെ പിതാവ് എന്ന നിലക്കാണ് അറബികളിൽ അദ്ധേഹം അറിയപ്പെട്ടിരുന്നത്. അതിനാൽ അഅറാബിയുടെ ചോദ്യം അബൂത്വാലിബിനെ കുറിച്ചാകാൻ ഏറെ സാധ്യത കാണുന്നുണ്ട് '


ഇമാം സുയൂത്വി ( റ ) തുടരുന്നു

أن أبي واياك في النار

 (നീശ്ചയം എന്റെ പിതാവും നിന്റെ പിതാവും നരകത്തിലാണ് ) എന്ന പരാമർശം എല്ലാ നിവേദകരും പറത്തിട്ടില്ല . ഹമ്മാദ്ബ്നുസലമ( റ) സാബിത് (റ ) അനസ് (റ).  വഴിയായി ഉദ്ധരിക്കുന്ന റിപ്പോർട്ടിൽ മാത്രമാണ് ആ പരാമർശമുള്ളത്

 ഇമാം മുസ്ലിം ( റ) വരിച്ചതും ആ പരമ്പരയാണ് . എന്നാൽ  മഅമർ ( റ ) സാബിത്തി(റ) ൽ നിന്നു ദ്ധരിക്കുന്ന ഹദീസിൽ വസ്തുത പരാമർശമില്ല . 
മറിച്ച്  (നീ ഒരു കാഫിറിന്റെ ഖബ്റിന്റെ സമീ പത്തു നടന്നു പോയാൽ അവന് നീ നരകം കൊണ്ട് സന്തോഷവാർത്ത അറിയിക്കുക ) 
എന്നർത്ഥം വരുന്ന പരാമർശമാണുള്ളത് ഇതിൽ നബി ( സ ) യുടെ പിതാവിനെ കുറിക്കുന്ന യാതൊരു പരാമർശവും ഇല്ല.

ആദ്യത്തേതിനേക്കാൾ സ്ഥിരതയുള്ള റിപ്പോർട്ട് രണ്ടമത്തതാണ് കാരണം ഹമ്മാദ് ( റ)നേക്കാൾ സ്ഥിരതയുള്ള വ്യക്തിയാണ് മഅമർ (റ ), ഹമ്മാദി ( റ)ന്റെ മനപ്പാഠത്തെ പറ്റി ചില സംസാരമുണ്ട് .

 മാത്രവുമല്ല അദ്ദേഹത്തിന്റെ ഹദീസുകളിൽ ധാരാളം മുൻകറായ ഹദീസുകൾ കടന്നു കടിയിട്ടുണ്ട് . അദ്ദേഹത്തിന്റെ പോറ്റു മകൻ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ കടത്തിക്കുറിയതാണവയന്നാണ് ഹദീസ് പണ്ഡിതർ പറയുന്നത് '
ഹമ്മാദിനു മനപാoമില്ലാത് തിന്റെ പേരിൽ ആ ഗ്രന്ഥത്തിൽ നിന്നുദ്ധരിക്കുകയു അത് നിമിത്തം അതിൽ ' പിഴവ് സംഭവിക്കുകയും ചെയ്യാറുണ്ട് 


ഇതിന്റെ പേരിൽ ഇമാം ബുഖാരി ( റ ) അദ്ധേദീസ് ഉദ്ധരിച്ചിട്ടില്ല.
  . ഇമാം മുസ്ലിമും ( റ ) ഉസ്വൂലിൽ സാബിതിൽ നിന്ന് അദ്ധേഹം ഉദ്ധരിക്കുന്ന ഹദീസ് മാത്രമേ ഉദ്ധരിച്ചിട്ടുള്ളു.

 ഇമാം ഹാകിം ( റ ) - ' അൽ മദ്ഖൽ ' എന്ന ഗ്രന്ഥത്തിൽ പറയുന്നു.
ഉസൂലിൽ സാബിത്തിൽ നിന്ന് ഹമ്മാദ് ഉദ്ധരിക്കുന്ന ഹദീസല്ലാം  മുസ്ലിം ഉദ്ധരിച്ചിട്ടില്ല . 
ശവാഹിദിൽ പലരെ തൊട്ടും അദ്ദേഹം ഉദ്ധരിക്കുന്ന ഹദീസുകൾ മുസ്ലിം ഉദ്ധരിച്ചിട്ടുണ്ട് . 

എന്നാൽ മഅമറിന്റെ മനപ്പാഠം സംബന്ധിച്ച് സംസാരമോ അദ്ദേഹത്തിന്റെ ഹദീസുകളിൽ എതങ്കിലുമൊന്നിനെപ്പറ്റി മുൻ കറാണെന്ന അഭിപ്രായമോ ആർക്കുമില്ല .

 ബുഖാരിയും മുസ്ലിമും അദ്ദേഹത്തിന്റെ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് . അതിനാൽ അദ്ദേഹം കൊണ്ടുവന്ന പരാമർശമാണ് കൂടുതൽ ആധികാരികം.
 തന്നെയുമല്ല സഅദ്ബ്നു അബീവഖാസ് ( റ ) വിൽ നിന്നുവന്ന നിവേദനത്തിൽ മഅമറിന്റെറിപ്പോർട്ടിലുള്ളതുപോലെയാണുള്ളത് .
ബസ്സാർ , ത്വബ്റാനി , ബൈഹഖി , ( റഹിമഹുമുല്ല) എന്നിവർ ഇബ്റാഹീമുബ്നു സഅദ് , സുഹ്രീ , ആമിറുബ്നു സഅദ് (റ) എന്നിവർ വഴിയായി ആമിറുബ്നു സഅദീ ( റ ) ന്റെ പിതാവിൽ നിന്നുദ്ധരിക്കുന്നു '

ഒരു അറാബി നബി ( صلى الله عليه وسلم) യോട് എന്റെ പിതാവ് എവിടെയാണെന്ന് ചോദിച്ചു   നരകത്തിലാണെന്ന് നബി(صلى ٠الله عليه وسلم) മറുപടി പറഞ്ഞപ്പോൾ അഅറാബി വീണ്ടും ചോദിച്ചു താങ്കളുടെ പിതാവ് എവി ടെയാണ് ? അപ്പോൾ നബി ( صلى الله عليه وسلم  ) പറഞ്ഞു . കാഫിറിന്റെ ഖബ്റിന്റെ അരികിലൂടെ നീ കടന്നുപോവുകയാണെങ്കിൽ നരകം കൊണ്ട് നീ അവന് സന്തോഷവാർത്ത അറിയിക്കുക

 ബുഖാരിയുടേയും മുസ്ലിമിന്റെയും നിബ ന്ധനയൊത്ത പരമ്പരയാണ് ഈ ഹദീസിന്റെത് . അതിനാൽ ഇതിൽ വന്ന പരാമർശം അവലംബമാക്കുകയും മറ്റുള്ളതിനേക്കാൾ അതിന് മുൻഗണന നൽകുകയും ചെയ്തേ മതിയാവൂ
ത്വബ്റാനിയും  ബൈഹഖിയും (റ) ഈഹദീസിന്റെ അവസാനത്തിൽ ഇതും കൂടി പറയുന്നുണ്ട് . 
ആ അഅറാബി പിന്നീട് മുസ്ലിമായി . എന്നിട്ടദ്ദേഹം പറഞ്ഞു . ഒരു പ്രയാസകരമായ കാര്യമാണ് നബി ( صلى الله عليه وسلم  ) എന്നോട് കൽപ്പിച്ചത് .
 നരകം കൊണ്ട് സന്തോഷവാർത്ത അറിയിച്ചല്ലാത ഒരു കാഫിറിന്റെ  ഖബരിന്റെ അരികിലൂടെയും ഞാൻ കടന്നുപോയിട്ടില്ല . 

ഇബ്റാഹീമുബ്നുസഅ്ദ് , സുഹ്രീ , സാലിം , വഴിയായി ഇബ്നുമാജ ( റ ) സാലിമി ( റ ) ന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്ത ഹദീസിലും ഇതേ പരാമർശം കാണാം . '
.
ഈ പൊതുവായ പ്രയോഗമാണ് നബി ( സ ) യിൽനിന്നുണ്ടായതെന്ന്  ഈ റിപ്പോർട്ടുകളെല്ലാം തന്നെ നമുക്ക് വ്യക്തമാക്കിത്തരുന്നു . .
ആ അഅ്റാബി ഇസ്ലാം സ്വീകരിച്ചശേഷം നിർബന്ധമായും പാലിക്കേണ്ടുന്ന ഒരു സംഗതിയായി അതിനെ കണ്ടതും അതുകൊണ്ടാണ് . 

ആദ്യം പറഞ്ഞ പരാമർശമാണ് നബി(صلي الله عليه وسلم) നടത്തിയിരുന്നതെങ്കിൽ യാതൊരു വിധ കൽപ്പനയും അതിലുണ്ടാവുകയില്ലല്ലോ , അതിനാൽ ആദ്യപരാമർശം ആ ഹദീസ് നിവേദകൻ മനസ്സിലാക്കിയ ആശയം റിപ്പോർട്ട് ചെയ്തതാണെന്ന്  ഇതിൽ നിന്ന് സുവ്യക്തമാണ് . ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ ബുഖാരിയിലും  മുസ്ലിമിലും സുലഭമാണ് . 

..ഉദാഹരണം ബിസ്മി ഓതുന്നതിനെ നിഷേധിക്കുന്നതിൽ വന്ന , അനസ് ( റ ) വിന്റെ ഹദീസ് ഇമാം മുസ്ലിം ( റ ) നിവേദനം ചെയ്തിട്ടുണ്ട് . 

ഇമാം ശാഫി ഇ ( റ ) അതേ പറ്റിപ്പറഞ്ഞത് മറ്റു പരമ്പരയിലൂടെ സ്ഥിരപ്പെട്ടത് ബിസ്മിാതുന്നത് കേട്ടില്ല എന്ന പരാമർശമാണ് . അതിൽ നിന്ന് നിവേദകൻ ബിസ്മി ഓതിയില്ലെന്നു മനസ്സിലാക്കുകയും 
ആ ആശയം റിപ്പോർട്ടു ചെയ്യുകയും ചെയ്തപ്പോൾ അബദ്ധം സംഭവിച്ചു . - എന്നാണ് . അതേ പോലെ വേണം നാം ചർച്ച ചെയ്യുന്ന ഹദീസിനേയും കാണാൻ

 ഇനി എല്ലാ നിവേദകരും ആദ്യം പറഞ്ഞ വാക്ക് റിപ്പോർട്ടുചെയ്യുന്നതിൽ യോജിച്ചു എന്ന് സങ്കൽപ്പിച്ചാൽ മറ്റു പ്രമാണങ്ങൾക്ക് എതിരായ ഒന്നായി വേണം അതിനെ നോക്കിക്കാണാൻ പ്രബലമായ ഹദീസിനോട് അതിനേക്കാൾ പ്രബലമായ രേഖകൾ എതിരായി വരുമ്പോൾ ആ ഹദീസിനെ വ്യാഖ്യാനിക്കുകയും മറ്റു പ്രമാണങ്ങൾക്ക് അതിനേക്കാൾ പ്രാമുഖ്യം നൽകുകയും ചെയ്യണമെന്നാണ് ഹദീസ് നിധാന ശാസ്ത്രം , 


ഇമാം സുയൂത്വി ( റ ) തുടരുന്നു . ഒരു പറ്റം പണ്ഡിതന്മാർ നബി ( صلى الله عليه وسلم ) യുടെ മാതാ പിതാക്കളെക്കുറിച്ചുവന്ന എല്ലാ ഹദീസു കളും നിയമ പ്രാബല്യമില്ലാ ത്തതാണ് ( മൻസൂഖ് ) എന്ന അഭിപ്രായക്കാരാണ് മുശ്രിക്കുകളുടെ കുട്ടികളെപ്പറ്റി പരാമർശിക്കുന്ന ഹദീസുകൾക്കും അതേ മറുപടിയാണ് അവർ പറയുന്നത് , “ ഒരാളും മറ്റൊരാളുടെ കുറ്റം ഏറ്റെടു ക്കുന്നതല്ല " എന്നർത്ഥം കാണിക്കുന്ന ആയത്ത് മുശിക്കുകളുടെ കുട്ടികളെപ്പറ്റി പരാമർശി ക്കുന്ന എല്ലാ ഹദീസുകളേയും ദുർബ്ബലമാക്കിയെന്ന പോലെ " ഒരു ദൂതനെ അയ ക്കുംവരെ ( ആരേയും ) നാം ശിക്ഷിക്കുന്ന തല്ല ' എന്നർത്ഥം കാണിക്കുന്ന ആയത്ത് മാതാ പിതാക്കളുടെ കാര്യത്തിൽ വന്ന എല്ലാ ഹദീസു കളേയും ദുർബലമാ ക്കിയെന്നാണ് അവരുടെ പക്ഷം . 
ഈ മറു പടി സംക്ഷിപ്തവും പ്രയോചന കരവുമാണ് . 

ഇമാം സുയുതീ ( റ ) തുടരുന്നു . 

നരക ത്തിൽ ഏറ്റവും ലളിതമായ ശിക്ഷ ലഭിക്ക നനയാൾ അബൂത്വാലിബാണന്ന് പ്രബലമായ  ഹദീസിൽ വന്നിട്ടുണ്ട് 

. നബി (صلى الله عليه وسلم)
 യുടെ മാതാപിതാക്കൾ നരകത്തിലല്ലെന്ന് കാണിക്കുന്ന ഒരു രേഖയാണിത്.
 കാരണം അവർ നരകത്തിലാണെങ്കിൽ അബൂത്വാലിബിനേക്കാൾ ലളിതമായ ശിക്ഷ ലഭിക്കേണ്ടത് അവർക്കാണ് കാരണം നബി ( صلى الله عليه وسلم) യോട് കൂടുതൽ അടുപ്പമുള്ളവർ അവരാണല്ലോ തന്നെയുമല്ല നബി ( صلى الله عليه وسلم ) പ്രവാ ചകനായ സമയം അവർ എത്തിക്കുകയോ അവർക്കു മുമ്പിൽ നബി صلى الله عليه وسلمഇസ്ലാം അവതരിപ്പിക്കുകയാ ചെയ്യാത്തതുകൊ ണ്ട് അബൂത്വാലിബിനേക്കാൾ കാരണം ബോധിപ്പിക്കാനുള്ളതും അവർക്കാണ് ല്ലോ

,,,,,,,,,,,,,,,,,,,,,,,,,,,,,,,,

🔷🔷🔷🔷🔷🔷🔷

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 

https://islamicglobalvoice.blogspot.in/?m=0 


ചോദ്യം :3
'
നബി ﷺ യുടെ മാതാവി ന്ന് വേണ്ടി ഇസ്തിഗ്ഫാർ നടത്താൻ നബി ﷺ ക്ക് ആദ്യം സമ്മതം നൽകാതിരുന്നുത് 
എന്ത് കൊണ്ട്?

ഉത്തരം :

ശറഹുന്നസാഇ പറയുന്നു :

നബി ﷺയുടെ മാതാപിതാക്കൾ രക്ഷ
പ്പെട്ടവരാണെന്ന് പറയുന്നവർക്ക് ഈ
ഹദീസ് വ്യാഖ്യാനിക്കുന്ന തിൽ മൂന്ന്
മാർഗ്ഗങ്ങളുണ്ട്.

ഒന്ന്: അവർ ഇലാഹീ സന്ദേശം (ദഅ്
വത്ത് എത്താത്തവരാണ്. 
"ഒരു ദൂതനെ
അയക്കുന്നതുവരെ നാം ആരേയും ശി
ക്ഷിക്കുകയില്ല' 
എന്ന 'ഇസ്റാഅ് സൂറ:
യിലെ 15-ാം വചനം അത്തരക്കാർക്ക്
ശിക്ഷയില്ലെന്ന് കാണിക്കുന്നു. 

ഈ മാർഗ്ഗം അവലംബിക്കുന്നവർ ഈ ഹദീസിനെ
വ്യാഖ്യാനിക്കുന്നതിങ്ങനെയാണ്. തെറ്റ്
ചെയ്യുന്നവർക്കു വേണ്ടിയാണല്ലോ പാപ
മോചനം നടത്തേണ്ടത് മതശാസന
കൾക്ക് വിധേയമായാണ് ഒരു കാര്യം
തെറ്റാണെന്ന് തീരുമാനിക്കുന്നത്. അപ്പോൾ
ഇലാഹീ സന്ദേശം എത്താത്തവരിൽ
നിന്ന് പാപം ഉണ്ടാകാനുള്ള വകുപ്പില്ലാത്ത
തുകൊണ്ട് അവർക്ക് പാപമോചനത്തിന്റെആവശ്യമില്ല. 

ഇലാഹീ സന്ദേശം ലഭിച്ച
വർക്ക് മാത്രമാണ് പാപമോചനം നിയമമാക്കപ്പെട്ടതെന്ന് ഇതിൽ നിന്ന് സുതരാം വ്യക്തമാണ്.

രണ്ട്: നബി (صلى الله عليه وسلم ) യുടെ മാതാപിതാക്കൾക്ക് അല്ലാഹു പുനർജന്മം നൽകി.

അവർ നബി (صلى الله عليه وسلم)യെ കൊണ്ട് വിശ്വസിച്ചു.

ഈ വീക്ഷണമുള്ളവർ അവർക്ക് പാപ
മോചനത്തിനിരക്കാൻ അല്ലാഹു നബിﷺ
ക്ക് അനുവാദം നൽകാതിരുന്നത്
ഇതിന്റെ മുമ്പാണെന്ന് വിശദീകരിക്കുന്നു '

(ശേഷം ഇസ്തിഗ്ഫാർ ചെയ്യാമെന്ന് അല്ലാഹു തീരുമാനിച്ചു)

മൂന്ന് .അവരെ അല്ലാഹു അന്ത്യനാളിൽ പരീക്ഷി
ക്കുമെന്നും ആ പരീക്ഷയിൽ നബി (صلى الله عليه وسلم)
യുടെ മാതാ പിതാക്കൾക്ക് അല്ലാഹു
വിജയം നൽകുമെന്നും പറയുന്നവർ
അത്തരക്കാർക്ക് തീരെ പാപ മോചനത്തിന്റെ ആവശ്യമില്ലന്ന് ,
ശറഹുന്നസാഇ 4/900

من يقول بنجاة الوالدين لهم ثلاث مسالك في ذلك: مسلك انهماما بلغتهما الدعوة، ولا عذاب على من لم تبلغه الدعوة
لقوله تعالى «وما كنا معذبين حتى نبعث رسولا»
(الإسراء:15)

فلعل من سلك هذا المسلك يقول في تأويل الحديث إن الإستغفار
فرع تصور الذنب لهم، وذلك في أوان التكليف، ولا يعقل ذلك
فيمن لم تبلغه الدعوة، فلا حاجة إلى الإستغفار لهم، فيمكن أنه ماشرع الإستغفار إلا لأهل الدعوة لا لغيرهم، وإن كانوا ناجحين

وأما من يقول بأن أحييا له صلي الله عليه وسلم فامنا به، في حمل هذا الحديث
على أنه كان قبل الأحياء،

وأما من يقول بأنه تعالى يوفقهما للخير
عند الإمتحان يوم القيامة وهو يقول بمنع الاستغفار لهما قطعا فلا حاجة إلى تأويل 
(شرح النساءي٤/٩٠)

ഇക്കാര്യം ഇബ്നുഹജർ(റ) വ്യക്ത
മാക്കുന്നത് കാണുക.

وخبر أنه تعالى لم يأذن لنبيه صلى الله عليه وسلم في الإستغفار لأمه، إما أنه كان قبل إحيائها له، وإيمانها به ، أو أن المصلحة اقتضت تأخير الإستغفار
لها في ذلك الوقت، فلم يؤذن له فيه حينئذ

( المنح المكية )١/١٥٢

ഉമ്മക്കുവേണ്ടി പാപമോചനത്തിനിര
ക്കാൻ നബി (صلى الله عليه وسلم)ക്ക് അല്ലാഹു അനുവാദം
കൊടുക്കാതിരുന്നത് ഉമ്മക്ക് അല്ലാഹു
പുനർജന്മം നൽകി ഉമ്മ നബി (സ)യെ
പ്പ് കൊണ്ട് വിശ്വസിക്കുന്നതിന്റെ മുമ്പാകാമല്ലോ. ( പുനർജീവിപ്പിച്ചതിന്ന് ശേഷമാണല്ലോ ഇസ്തിഗ് ഫാർ ചെയ്യാൻ ഏറ്റവും നല്ലത് ).

അല്ലെങ്കിൽ പാപമോചനത്തെ പിന്തി
പ്പിക്കുന്നതിൽ വല്ല മസ്ലഹത്തും ഉണ്ടാ
യതുകൊണ്ട് സമ്മതം കൊടുക്കാതിരുന്നതു
മാവാം. 

(അൽ മിന്ഹുൽ മക്കിയ്യ:1/152)


ഇമാം ഖുർതുബി (റ)പറയുന്നു :

لاتعارض بين حديث الإحياء وحديث النهي عن الإستغفار ، فانإحياء هما متأخر عن الاستغفار لهما، بدلیل حديث عائشة أن ذلك
كان في حجة الوداع، ولذلك جعله ابن شاهين ناسخا لما ذكره
من الأخبار (الحاوي للفتاوی)

നബി (സ)യുടെ മാതാപിതാക്കൾക്ക്
അല്ലാഹു പുനർജന്മം നൽകിയതായി പരാമർശിക്കുന്ന ഹദീസും അവർക്ക് പാപമോചനം നടത്താൻ അല്ലാഹു അനുവാദംകൊടുത്തില്ലെന്നു പറയുന്ന ഹദീസും തമ്മിൽ എതിരല്ല.

കാരണം അവർ രണ്ടുപേർക്കും അല്ലാഹു പുനർജന്മം നൽകി
യത് അവർക്കുവേണ്ടി പാപമോചനത്തി
നിരക്കാൻ നബി(സ) അനുവാദം ചോദി
ച്ചതിന്റെ ശേഷമാണ്.

അവർക്കല്ലാഹു
പുനർജന്മം നൽകിയത് ഹജ്ജത്തുൽ വദാഇലായിരുന്നുവെന്ന ആഇഷാബീവി (റ)യുടെ ഹദീസ് ഇതിനു രേഖയാണ്. 

ഇവ്വി
ഷയകമായിവന്ന എല്ലാ ഹദീസുകളെയും
ദുർബ്ബലപ്പെടു ത്തുന്നതാണ് അല്ലാഹു
അവർക്ക് പുനർജന്മം നൽകിയതായി പരാമർശിക്കുന്ന ഹദീസെന്ന് ഇബ്നു ശാഹീൻ(റ) പ്രസ്താവിച്ചത് അതിന്റെ അടിസ്ഥാനത്തിലാണ്.

(അൽ ഹാവി ലിൽ ഫതാവാ)


അസ്ലം സഖാഫി പരപ്പനങ്ങാടി


ചോദ്യം 4

ഇമാം നവവി  റ നബിസല്ലല്ലാഹു വസല്ലമ യുടെ മാതാപിതാക്കൾ വിശ്വാസികളാണെന്ന് പറഞ്ഞിട്ടുണ്ടോ?


 മറുപടി


 ഒരിക്കലുമില്ല അങ്ങനെ വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ല 


മറിച്ച് അതിൽ പറയുന്നത് ഇങ്ങനെയാണ്




ഇമാം മുസ്ലിം ( റ ) നിവേദനം ചെയ്ത ഹദീസ് വിശദീകരിച്ച് ഇമാം നവവി ( റ ) എഴുതിയതും മറ്റുപക്ഷം എടുത്തുകാണി ക്കാറുണ്ട് .അതിപ്രാരമാണ് , 

 പ്രവാചകന്മാരില്ലാത്ത കാലത്ത് വിഗ്രഹാരാധനടത്തി മരണപ്പെട്ടവർ നരകത്തി ലാണെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു ദിവ്യ സന്ദേശം എത്തും മുമ്പ് ശിക്ഷിക്കുന്നതായി ഇതിനെ കാണാൻ വയ്യ . കാരണം അവർ ഇബ്റാഹീം നബി ( അ ) യുടെയും മറ്റു പ്രവാ ചകന്മാരു ടേയും സന്ദേശം ) എത്തിയവരാണ് . ( ശർഹു മുസ്ലിം)

وفيه أن من مات في الفترة على ما كانت عليه العرب من عبادة الأوثان فهو في النار ، وليس في هذا مؤاخذة قبل بلوغ الدعوة فان هؤلاء كانت قد بلعتهم دعوة إبراهيم وغيره من الأنبياء صلوات الله تعالى وسلامه عليهم   شرح مسلم



ഇതിൽ എവിടെയാണ് നബിസല്ലല്ലാഹു വസല്ലമ തങ്ങളുടെ മാതാപിതാക്കൾ അവിശ്വാസികൾ ആണെന്ന് പറയുന്നത് അങ്ങനെ ഒരിക്കലും ഇതിൽ കാണിക്കാൻ സാധ്യമല്ല

എന്നാൽ ഇമാം നവവി മേൽപ്പറഞ്ഞ വാചകവും വിഗ്രഹാരാധകരെ പറ്റിയാണെന്ന് വെക്കുമ്പോൾ അത് അംഗീകരിക്കപ്പെടുന്നതാണ് നബിസല്ലല്ലാഹു അലൈഹി വസല്ലമ  യുടെ മാതാപിതാക്കൾ  വിഗ്രഹാരാധന നടത്തിയതായി  യാതൊരു തെളിവും ഇല്ല എന്നത് യഥാർത്ഥമാണ് '

അതുകൊണ്ടുതന്നെ ഇമാം നവവിയുടെ വാചകത്തിൽ വഹാബി  പാതിരിമാർക്ക് തെളിവായി യാതൊന്നുമില്ല

 പക്ഷേ നബിസല്ലല്ലാഹു വസല്ലമയുടെ മുൻപുള്ള  എല്ലാ വെക്തികളും നരകത്തിലാണ് എന്നാണ്  അദ്ദേഹം പറഞ്ഞതെങ്കിൽ അവിടെ ചിന്തിക്കേണ്ടതുണ്ട് കാരണം നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾക്കു മുമ്പുള്ള ഫത് റത്തിൻറെ കാലത്തുള്ള എല്ലാവരും നരകത്തിലാണ് എന്ന് വാദം പണ്ഡിതന്മാർ പറഞ്ഞതിന് വിരുദ്ധമാണ്



ഇമാം നവവിയുടെ വാചകം വിവരിച്ചുകൊണ്ട് ഇബ്ന് ഹജർ റ പറയുന്നത് കാണുക
وأما قول النووي رحمه الله في حديث مسلم إن من مات . قبعيد جدا للاتفاق على أن إبراهيم ومن بعده لم يرسلوا للعرب ، ورسالة إسماعيل إليهم انتهت بموته ، إذ لم يعلم لغير نبينا عموم بعثه بعد الموت ، وقد يؤول كلامه بحمله على عباد الأوثان الذين ورد فيهم أنهم في النار ، وبهذا يرد كلام الفخر الرازي من كلام النووي المنح المكية 1/154


(പക്ഷേ നബിസല്ലല്ലാഹു വസല്ലമയുടെ മുൻപുള്ള  എല്ലാ വെക്തികളും നരകത്തിലാണ് എന്നാണ്  അദ്ദേഹം ഉദ്ധേശിച്ചത്തിൽ)

 - ഇമാം നവവി ( റ ) യുടെ പ്രസ്തുത പരാ - മർശം സത്യവുമായി ബഹുദൂരം അകലെ യാണ് . കാരണം ഇബ്റാഹീം നബി ( അ ) മും  അവർക്കു ശേഷം വന്നവരും അറ ബികളിലേക്ക് നിയുക്തരല്ലന്ന കാര്യം എല്ലാവരും അംഗീകരിച്ചതാണ് .

 അവരിലേക്ക് നിയുക്തരായ ഇസ്മാഈൽ നബി ( അ ) യുടെ സന്ദേശം അവരുടെ മരണത്തോടെ അവസാനിക്കുകയും  ചെയ്തു .
കാരണം മരണശേഷവും പ്രവാചകത്വം പൊതുവായി നിലനിൽക്കുന്ന തായി നമ്മുടെ നബി ( صلي الله عليه وسلم) ക്കല്ലാതെ മറ്റാർക്കും അറിയപ്പെട്ടിട്ടില്ല .

 ഇനി നരകത്തിലാണെന്ന് ഹദീസുകളിൽ വന്ന വിഗ്രഹാരാധകരെക്കുറിച്ചാണ് ഇമാം നവവി ( റ ) യുടെ പരാമർശമെന്ന് വെക്കാവുന്നതാണ് . 
ഇമാം നവവി ( റ ) യുടെ പരാമർശത്തോട്സാമീപ്യം പുലർത്തുന്ന പരാമർശം നടത്തിയ ഇമാം റാസി ( റ ) യെയും ഇതേ വിവരണം കൊണ്ട് ഖണ്ഡിക്കാവുന്നതാണ് . '
( അൽ മിനഹുൽ മക്കിയ്യ : 1 / 154 )


  ഇബ്നു ഹജർ ( റ ) തുടരുന്നു


. ثم رأيت الأبي شارح مسلم بالغ في الرد على النووي ، بأن كلامه مُتَناف ، لحكمه بأنهم أهل فترة وبأنّ الدعوة بلغتهم ، ومن بلغتهم الدعوة ليسوا أهل فَترة ، لأنهم الأمم الكائنة بين أزمنة الرّسُل الذين لم يرسل إليهم الأول ، ولاأدركوا الثاني ، ثم قال : إنه لما دلّت القواطع على أنه لا تعذيب حتى تقوم الحجة علمنا أن أهل الفترة غيرمعذبين انتهى ، وهو موافق لما ذكرته . المنح المكية 1/154


 മുസ്ലിമിനു വ്യാഖ്യാനമെഴുതിയ ഉബയ് ( റ ) അതിശക്തമായ ഭാഷയിൽ ഇമാം നവവി ( റ ) യെ വിമർശിച്ചത് കാണാനിടയായി . ഇമാം നവവി ( റ ) പറഞ്ഞത് വൈരുദ്ധ്യ മാണെന്നാണ് അദ്ദേഹം സമർത്ഥിക്കുന്നത്
 കാരണം അവർ ഫത്റത്തിൽ ഉള്ളവ രാണെന്നു പറഞ്ഞ ഇമാം നവവി ( റ ) തന്നെഅവർക്ക് ദീവ്യസന്ദേശം ലഭിച്ചുവെന്നും പറയുന്നു 

'ദിവ്യസന്ദേശം ലഭിച്ചവർ ഫത്റിത്തിന്റെ ആളുകളല്ലല്ലോ . കാരണം ഫത്റത്തിന്റെ ആളുകൾ പ്രവാചകന്മാരുടെ കാലങ്ങൾ ക്കിടയിൽ ജീവിച്ചവരാണ് അഥവാ ആദ്യപ്രവാചകൻ അവരിലേക്ക് നിയുക്തനല്ല . രണ്ടാം പ്രവാചകനെ അവർ എത്തിച്ചിട്ടുമില്ല . പ്രമാണം ലഭിക്കാത്തവർക്ക് ശിക്ഷയില്ലെന്നു കാ ണി ക്കുന്നഖണ്ഡിതമായ പ്രമാണങ്ങൾ ഉള്ളതു കൊണ്ട് ഫതറത്തിന്റെ ആളുകൾക്ക് ശിക്ഷയില്ലെന്ന് നമു ക്കുറപ്പിക്കാമെന്ന് അദ്ദേഹം തുടർന്നുപറയുന്നു ഞാൻ പറഞഞ്ഞ തിനോട് യോജിക്കുന്ന ആശയമാനത് . ( അൽ മിനഹുൽ മക്കിയ്യ 1 / 154 )
................
ചോദ്യം 3

നബി സ്വ യുടെ മാതാപിതാക്കൾ അവിശ്വാസികളാണന്ന് ഇമാം അബൂ ഹനീഫ റ പറഞ്ഞിട്ടുണ്ടോ?

മറുപടി

അല്ലാമാ ബാജൂരി ( റ ) പറയുന്നു 

 وأما ما نقل عن
 أبي حنيفة في الفقه الأكبر من أن والدي المصطفى ماتا عَلَى الْكُفر ، فمدسوس عليه ، وحاشاه أن يقول في والدي المصطفى لك ، وَغلَط مَلاً على القاري ، يغفر الله له ، في كلمة شنيعة قَالَها ، فالحق الذي نلقى الله عليه أن أبويه ناجيان . . ( حاشية الباجوري : ۲۰ ) 

 - നബി ( صلى الله عليه وسلم ) യുടെ മാതാപിതാക്കൾ അവിശ്വാസികളായാണ് മരണപ്പെട്ടതെന്ന് ഇമാം അബൂഹനീഫ ( റ ) യെ ഉദ്ധരിച്ച് ഫിഖ്ഹുൽ അക്ബറിൽ കാണുന്ന പരാമർശം അദ്ദേഹത്തിന്റെ പേരിൽ ആരോ കടത്തിക്കൂട്ടിയതാണ് അദ്ദേഹം ഒരിക്കലും അത്തരം പരാമർശം നടത്തുകയില്ല . 

മുല്ലാ അലിയ്യുൽ ഖാരി (റ) പ്രസ്തുത ആശയം സമർത്ഥിക്കാൻ ഒരു പ്രബന്ധ രചനനട ത്തിയതിൽ അദ്ദേഹത്തിനു പിഴവ് സംഭ വിച്ചിരിക്കുന്നു . അദ്ദേഹത്തിന് അല്ലാഹു
 പൊറുത്തു കൊടുക്കട്ടെ .   അതിനാൽ നബി ( സ ) യുടെ മാതാപിതാ ക്കൾ രക്ഷപ്പെട്ടവരാണെന്നസത്യവുമായാണ് നാം അല്ലാഹുവിനെ സമീപിക്കാൻ പോകുന്നത് ( ബാജൂരി പേ : 20 ) 


- മുല്ലാ അലിയ്യുൽ ഖാരിയുടെ മയ്യിത്ത് കുളിപ്പിക്കുന്നയാൾ നാവ് മുറിക്കപ്പെട്ടനിലയിൽ അദ്ദേഹത്തെ കണ്ടതായും നബി ( صلى الله عليه وسلم) യുടെ മാതാപിതാക്കൾ അവിശ്വാസി കളായിരുന്നുവെന്ന് സമർത്ഥിക്കാൻ ഗ്രന്ഥരചന നടത്തിയതിന് ലഭിച്ച ശിക്ഷ യാണ് അതെന്ന് സ്വപ്നത്തിലുടെ കുളിപ്പിച്ചയാളെ അദ്ദേഹം അറിയിച്ചതായും അല്ലാമാ സിൻദി ( റ ) ത്വവാലിഉൽ അൻവാർ എന്ന ഗ്രന്ഥത്തിൽ പറഞ്ഞതായി മഹാനായ അഹ്മദ് കോയ ശാലിയാ തി ( നവ്വറല്ലാഹു മർഖദ ) ഫതാവൽ അസ്ഹരിയ്യ പേജ്   20) ൽ രേഖപ്പെടുത്തിയിട്ടുണ്ട് .

 ഇമാം മുസ്ലിമിന്റെ ഹദീസ് ഉദ്ധരിച്ച ശേഷം അല്ലാമാ സുഹലി ( റ ) എഴുതുന്നു.،


  وليس لنا نحن أن نقول ذلك في أبويه
. ، لقوله : « لأتوذوا الأحياء بسب الأموات » ، والله عز وجل يقول إن الذين يُوَذونَ الله ورسوله لعنهم الله في الدنيا والآخرة 


 നബി ( അ ) യുടെ മാതാപിതാക്കൾ നര കത്തിലാണെന്നുപറയാൻ നമുക്കർഹതയി ല്ല . മരണപ്പെട്ടവരെ ആക്ഷേപിച്ച് ജീവിച്ചിരിക്കുന്നവരെ നിങ്ങൾ ബുദ്ധിമുട്ടാക്കരുതന്ന് നബി ( صلى الله عليه وسلم ) നിർദേശിച്ചിട്ടുണ്ട് . അല്ലാഹു പറയുന്നു . അല്ലാഹുവെയും വന്റെ റസൂലിയും ദ്രോഹിക്കുന്നവിരാരോ അവരെ ഇഹത്തിലും പരത്തിലും അല്ലാഹു ശപിച്ചിരിക്കുന്നു ( അൽ റൗളുൽ ഉസഫ് 1 / 200 )

 നബി ( സ ) യുടെ മാതാവ് നരകത്തിലാ ണന്ന് പറയാമോ എന്ന് മാലികീ മദ്ഹബിൽ ഇമാമുകളിൽപ്പെട്ട ഖാളീ അബു ബക്ർ ഇബ്നുൽ അറബി ( റ ) യോട് ചോദിക്കപ്പെട്ടപ്പോൾ അവൻ ശപിക്കപ്പെട്ടവനാ ണെന്നാണ് അദ്ദേഹം മറുപടി കൊടുത്ത് '
എന്നിട്ട് “ അല്ലാഹുവെയും അവന്റെ ' സുലിനെയും ദ്രോഹിക്കുന്നവരാരോ അവരെ  ഇഹത്തിലും പരത്തിലും അല്ലാഹു ശപിച്ചിരിക്കുന്നു ” എന്നർത്ഥം വരുന്ന ആയത്ത് അതിനു പ്രമാണമായി അദ്ദേഹം ഓതുകയുണ്ടായി . ( അൽഹാവീലിൽ ഫതാവാ ) 
'
അല്ലാമാ മുഹമ്മദുബ്നു യൂസുഫു സ്സാലിഹി അശ്ശാമി  ( റ ) പറയുന്നു . ( വഫാത് . ഹി : 942 ) 




  وقد وقعت على فتوى ، بخط بعض علماء المغاربية ، بسط فيها الكلام على هذا المقام ومن جملة ماذكره أن المتكلم في هذا المقام على ثلاثة أقسام قسم يوجب تكفير قائله وزندقه ، وليس فيه إلا القتل دون تلعثم ، وهو حيث يتكلم بمثل هذا الكلام المؤذي في أبويه ، قاصدًا لأذيته وتعيره والازدراء به والتحسر على جهته العزيزة ، بما يصادم تعظيمه وتوقيره

 وقسم ليس على المتكلم به وصم ، وهو حيث بدعوه داعوضروري إلى الكلام به ، كما إذا تكلم على الحديث مفسرا له و مقررا ، ونحو ذلك مما يدعو إلى الكلام به ، من الدواعى الشرعية ،

 وقسم يحرم علينا التكلّهم فيه ، ولا يلغ بالتكلم به إلى القتل ، وهو حيث لايدعوه داع شرعي إلى الكلام به ، فيذا يؤدب على حسب حاله ، ويشدّد في أدبه إن علم منه الجر ءةوعدم التحفَظ في اللسان ، ويعزل عن الوظائف الشرعية واستدل بعزل عمر بن عبد العزيز عامله ( سبل الهدي و الرشاد ( ۱۷۳ / ۲ )

ഈ  വിഷയം സമഗ്രമായി ചർച്ച ചെയ്ത പാശ്ചാത്യപണ്ഡിതന്മാരിൽ ചിലർ രേഖപ്പെടുത്തിവെച്ച ഫത്വവ കാണാനിടയായി , ഈ വിഷയത്തിൽ സംസാരിക്കുന്നവരെ  മൂന്ന് വിഭാഗമായി തരം തിരിച്ചാണ് ആ ഫത്വയിൽ പറയുന്നത് . 


നബി ( صلى الله عليه وسلم) യെ പരമ്പരയേ ബുദ്ധിമുട്ടിക്കലും അവിടുത്ത സ്ഥാനം ഇടിച്ചുതാഴ്ത്തലും ലക്ഷ്യംവച്ച് നബി (സ്വ ) യുടെ മാതാപിതാക്കളെ കുറ്റം പറയുന്നവരാണ് ഒരു വിഭാഗം
 അത്തരക്കാർ കാഫിറോ സിൻദീകോ ആകുന്നതാണ് . വധശിക്ഷയല്ലാതെ മറ്റൊന്നും അവർ അർഹിക്കുന്നതല്ല . 
മതപരമായ അനിവാര്യതക്കുവേണ്ടി സംസാരിക്കുന്ന വരാണ് മറ്റൊരു വിഭാഗം പ്രസ്തുത ഹദീസ് വിശദീകരിക്കാനുള്ള സംസാരം ഉദാഹരണമായെടുക്കാം അ വർക്ക് യാതൊരു കുറ്റവും മില്ല 

മതപരമായ യാതൊരു അനിവാര്യതയുമില്ലാതെ അതേ പ്പറ്റി സംസാരിക്കുന്നവരാണ് മൂന്നാം വിഭാഗം ഇത്തരം സംസാരം ഹറാമാണ് ഇത്തരം സംസാരത്തെ തൊട്ട് നാവിനെ സൂക്ഷിക്കാത്തവനും സംസാരിക്കാൻ ധൈര്യം കാണിക്കുന്നവനുമാണങ്കിൽ ശക്തമായ രീതിയിൽ അവനു മര്യാദ പഠിപ്പിക്കേണ്ടതും മതപരമായ ജോലികളിൽ നിന്ന് അവനെ സ്ഥാന ഭൃഷ്ടനാക്കോണ്ടതുമാണ്  ഉമറുബ്നു അബ്ദുൽ അസീസ് ( റ ) തന്റെ ഗവർണ്ണറെ സ്ഥാന ഭ്യഷ്ടനാക്കിയ താണ് ഇതിന്റെ രേഖയായി അദ്ദേഹം എടുത്തു പറയുന്നത് . ( സുബുലുൽ ഹുദാ വർറശാദ് : 2 / 173 ) 


നബി ( صلى الله عليه وسلم) യുടെ മാതാപിതാക്കൾ സത്യനിഷേധികളായിരുന്നുവെന്ന ആശ യത്ത ശരിവച്ച് ഇമാം റംലി ( റ ) ഫതാവായിൽ സംസാരിച്ചത് അത് ശിയാ ക്കളുടെ വാദംമാത്രമാണെന്ന് അബൂഹ യ്യാൻ ( റ ) പറഞഞ്ഞതിനോട് പിൻപറ്റിയാണെന്നും ഇബ്നുഹജർ ( റ ) അതിനെ ഖണ്ഡിച്ചിട്ടുണ്ടെന്നും അഹ്മദ് കോയ ശാലിയാതി ( ന - മ ) ഫതാവയിൽ രേഖപ്പെടു ത്തിയിട്ടുണ്ട് . ( പേ : 20 )


 ചുരുക്കത്തിൽ നബി ( صلى الله عليه وسلم) യുടെ മാതാ പിതാക്കളെയോ അവിടുത്തെ കുടുംബ പരമ്പരയേയോ തരം താഴ്ത്തുംവിധമോ
 അവർ കാഫിറാണെന്ന് പ്രസ്താവിക്കുക വഴി നബി ( സ്വ ) യെ ബുദ്ധിമുട്ടാക്കും വിധമോ ഉള്ള യാതൊരുവിധ സംസാ രവും ഒരു സത്യവിശ്വാസിയുടെ ഭാഗത്തു നിന്നുണ്ടാവാൻ പാടില്ല . ഇക്കാര്യത്തിൽ എല്ലാ പണ്ഡിതന്മാരും ഒറ്റക്കെട്ടാണെന്ന് ഇതു വരെയുള്ള വിവരണത്തിൽ നിന്നും സ്പഷ്ടമായി


അസ്ലം സഖാഫി 
പരപ്പനങ്ങാടി

09/09/2018

ഫിര്‍ഔനിന്‍റെ ജഡം തിരിച്ചറിഞ്ഞതെങ്ങനെ

*💥ഫിര്‍ഔനിന്‍റെ ജഡം തിരിച്ചറിഞ്ഞതെങ്ങനെ✨*



*💢ഫിര്‍ഔനിന്‍റെ ജഡം കടലില്‍ നിന്നു കിട്ടിയപ്പോള്‍, അത് ഫിര്‍ഔന്‍ ആണെന്ന് മനസ്സിലായത് എങ്ങനെ?*

_✍മറുപടി നല്‍കിയത് അബ്ദുല്‍ ജലീല്‍ ഹുദവി വേങ്ങൂര്‍_


അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെഅനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

👉ഫറോവ അല്ലെങ്കില്‍ ഫിര്‍ഔന്‍ എന്നത് ഒരു കാലത്ത് ഈജിപ്ത് ഭരിച്ച രാജാക്കന്മാര്‍ പൊതുവെ വിളിപ്പെട്ടിരുന്ന സ്ഥാന പേരെന്നാണ് പ്രബലമായ അഭിപ്രായം. എന്നാല്‍ മൂസാ നബി (അ) മിന്‍റെ കാലഘട്ടത്തില്‍ ജീവിച്ച ഫിര്‍ഔന്‍ ആരായിരുന്നുവെന്നതില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പഴയകാല മുഫസ്സിറുകള്‍ക്കിടയിലും ആധുനിക ചരിത്രകാരന്മാര്‍ക്കിടയിലും ഈ അഭിപ്രായന്തരങ്ങളുണ്ട്. ഇന്ന് മുസ്ലിംകളും അല്ലാത്തവരുമായ ചരിത്രകാരന്മാരും പുരാവസ്തു ഗവേഷകരും ശാസ്ത്രജ്ഞരും വ്യത്യസ്തമായ സിദ്ധാന്തങ്ങളും പഠനങ്ങളും അവതരിപ്പിക്കുകയും പ്രത്യേകമായ രചനകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഓരോരുത്തരുടെ നിഗമനങ്ങള്‍ക്കും അവരുടേതായ ന്യായങ്ങളും അവര്‍ നിരത്തുന്നുണ്ട്. പക്ഷേ, ഇന്നേവരെ കുറ്റമറ്റ ഒരു അഭിപ്രായം രൂപപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഈജിപ്തോളജിയും അന്നു കാലത്ത് രാജാക്കന്മാര്‍ എഴുതി വെച്ച ഫലകങ്ങളും ശവക്കല്ലറകളിലെ എഴുത്തുകളുമാണ് അവര്‍ ഗവേഷണത്തിനുള്ള അടിസ്ഥാനമായി സ്വീകരിക്കുന്നത്. അധികാരി വര്‍ഗങ്ങളുടെ താല്പര്യത്തിനനുസരിച്ചു മാത്രം എഴുതപ്പെട്ട ഫലകങ്ങളും പല കവര്‍ച്ചകള്‍ക്കും കവര്‍ച്ചകളില്‍ രക്ഷപ്പെടുത്താനായി ഒളിപ്പിച്ചുവെക്കലുകള്‍ക്കും വിധേയമായ ശവക്കല്ലറകളിലെ എഴുത്തുകളും പൂര്‍ണ്ണമായും വിശ്വസനീയമല്ലെന്നതു കൊണ്ടു തന്നെ ഇത്തരം ഗവേഷണങ്ങള്‍ ഒരിക്കലും ഒരു ഉറപ്പിലേക്കെത്തിക്കുകയില്ല.

ഖുര്‍ആന്‍ ചരിത്ര സംഭവങ്ങളുദ്ധരിക്കുന്നത് അതിലൂടെ അല്ലാഹുവിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാനും അവനെതിരു പ്രവര്‍ത്തിച്ചവര്‍ക്ക് അവന്‍ നല്‍കിയ ശിക്ഷയും അവനോടു നന്ദി കാണിച്ചവര്‍ക്കു അവന്‍ നല്‍കിയ പ്രതിഫലവും രക്ഷയും വിവരിക്കാനും അതിലെ നല്ല പാഠങ്ങള്‍ മനസ്സിലാക്കിത്തരുവാനുമാണ്. അഥവാ ഖുര്‍ആന്‍ ഒരു ചരിത്ര ഗ്രന്ഥമല്ല. അതിനാല്‍ ഖുര്‍ആനില്‍ കാലഘട്ടങ്ങളെ കുറിച്ചും രാജ ഭരണങ്ങളെയും സംവിധാനങ്ങളെയും കുറിച്ചുമുള്ള കൃത്യമായ ചരിത്രവിശകലനം ലഭ്യമല്ല. ഫിര്‍ഔനിന്‍റെ മരണത്തെ കുറിച്ച് ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെയാണ്.

📖“അതിനാല്‍ അവനെയും അവന്റെ പടയാളികളെയും നാം പിടികൂടി കടലിലെറിഞ്ഞു. നോക്കൂ; ആ അക്രമികളുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന്.” (28:40)

📖“അപ്പോള്‍ അവരെ നാട്ടില്‍നിന്ന് വിരട്ടിയോടിക്കാന്‍ ഫിര്‍ഔന്‍ തീരുമാനിച്ചു. എന്നാല്‍ അവനെയും അവന്റെ കൂട്ടാളികളെയും നാം മുക്കിക്കൊന്നു.” (17:103)

📖“അവസാനം അവര്‍ നമ്മെ പ്രകോപിപ്പിച്ചപ്പോള്‍ നാം അവരോട് പ്രതികാരം ചെയ്തു. അവരെയൊക്കെ മുക്കിയൊടുക്കി.” (43:55)

മൂസാ (അ)മും ബനൂ ഇസ്രാഈലും സുരക്ഷിതമായി കടല്‍ കടന്നെങ്കിലും അവരില്‍ ചിലര്‍ക്ക് ഫിര്‍ഔന് ശരിക്കും ചത്തുവോ അതോ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്ന സംശയമുണ്ടായിരുന്നു. അവരുടെ ഈ ശങ്ക തീര്‍ക്കാന്‍ അല്ലാഹു തആലയുടെ കല്പന പ്രകാരം ഫിര്‍ഔനിന്‍റെ ശവ ശരീരം കടലില്‍ നിന്ന് ഒരു ഉയര്‍ന്ന സ്ഥലത്തേക്ക് കരയണഞ്ഞു. ആ ശവത്തില്‍ ഫിര്‍ഔനിന്‍റെ അങ്കിയുമുണ്ടായിരുന്നു. (തഫ്സീര്‍ ഇബ്നു കസീര്‍) ഇതിലേക്ക് സൂചന നല്‍കുന്നതാണ് താഴെ കൊടുത്ത ഖുര്‍ആന്‍ വാക്യം

📖“നിന്റെ ശേഷക്കാര്‍ക്ക് ഒരു പാഠമായിരിക്കാന്‍ വേണ്ടി ഇന്നു നിന്റെ ജഡത്തെ (പോറലേല്‍ക്കാതെ) നാം രക്ഷപ്പെടുത്തും. സംശയമില്ല; മനുഷ്യരിലേറെപ്പേരും നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാണ്.” (10:92)

ശിലാ ഫലകത്തില്‍ കൊത്തിവെച്ച ഹീറോഗ്ലിഫിക്സ് എന്ന പ്രത്യേക ലിപി വായിച്ചെടുത്തും അതുപോലെ ശവക്കല്ലറകളിലും മറ്റും കൊത്തിവെച്ചതും അവലംബിച്ച്, നിലവിലുള്ള ഓരോ മമ്മിയുടേയും പേരും ചരിത്രവും ഇന്ന് അനുമാനിച്ചെടുത്തിട്ടുണ്ട്. അതിനാല്‍ തന്നെ, മൂസാ (അ) കാലഘട്ടത്തിലുണ്ടായിരുന്ന ഫിര്‍ഔന്‍  ആരെന്ന് ചരിത്ര ഗവേഷണത്തിലൂടെ കണ്ടെത്തിയാല്‍ ആ മമ്മി ഏതെന്നു കണ്ടെത്താനും കഴിയും.

മൂസാ നബി(അ) മിന്‍റെ ജനന സമയത്തും ശേഷവും ബനൂ ഇസ്രാഈലിനെ കഷ്ടപ്പെടുത്തുകയും അടിച്ചമര്‍ത്തുകയും ചെയ്ത അതേ ഫിര്‍ഔന്‍ തന്നെയാണ് ഈജിപ്തില്‍ നിന്ന് രക്ഷപ്പെട്ടു പോയിരുന്ന മൂസാ (അ)മിനെയും അനുയായികളെയും പിന്തുടരുകയും ചെങ്കടലില്‍ മുക്കികൊല്ലപ്പെടുകയും ചെയ്തതെന്നാണ് ഖുര്‍ആനിക ആയതുകളുടെ സൂചനകളില്‍ നിന്നും തഫ്സീറുകളുടെ വിശദീകരണങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. തഫ്സീറുകളില്‍ ഈ ഫിര്‍ഔനിന്‍റെ പേരായി വലീദ് ബ്നു മുസ്അബ്, മുസ്അബ് ബ്നു റയ്യാന്‍, ഖാബൂസ്, മൂഗീസ്, ഫന്‍ഥൂസ് തുടങ്ങി പലപേരുകളുടെയും അഭിപ്രായങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്. കൈറോ യുനൂവേഴ്സിറ്റി പ്രഫസര്‍, ഡോക്ടര്‍ റുശ്ദി അല്‍ബദ്റാവി തന്‍റെ ((ആരാണു മൂസാ(അ)മിന്‍റെ ഫിര്‍ഔന്‍)) എന്ന ഗ്രന്ഥത്തില്‍ ആധുനികമായി നിലനില്‍ക്കുന്ന പത്തോളം നിഗമനങ്ങളും അവയുടെ വക്താക്കളും അവരുടെ തെളിവുകളും വിശദീകരിച്ചതിനു ശേഷം ആ ഫിര്‍ഔന്‍ റാമസിസ് രണ്ടാമനാണെന്നു സ്ഥിരീകരിക്കുന്നുണ്ട്. റാമസീസ് രണ്ടാമന്‍റെ ഒരു കൈ അല്‍പം ഉയര്‍ത്തിപ്പിടിച്ചത് അപകടത്തെ തടയുന്ന വെപ്രാളം മൂലമാണെന്നും മറ്റു മമ്മികളെല്ലാം ശാന്തമായ രീതിയിലാണ് കൈ വെച്ചിട്ടുള്ളതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. എന്നാല്‍ റാമസീസിന്‍റെ ശവശരീരത്തില്‍ കണ്ടെത്തിയ ഉപ്പിന്‍റെ സാന്നിധ്യം കടലില്‍ മുങ്ങി മരിച്ചതിനുള്ള തെളിവാണെന്ന വ്യാഖ്യാനം,  അത് മമ്മിഫെകേഷന്‍റെ ഭാഗമായി ഉപയോഗിച്ചതാകാനുള്ള സാധ്യത മുന്നോട്ടു വെച്ചദ്ദേഹം നിരാകരിക്കുന്നു.

ജാന്‍ യൂയോട്ട് മുന്നോട്ട് വെച്ച സിദ്ധാന്തമാണ് റാമസിസ് രണ്ടാമന്‍ ഇസ്രാഈല്യരെ അടിച്ചമര്‍ത്തിയ ഫിര്‍ഔനും റാമസിസിന്‍റെ മകന്‍ മെര്‍ണാപ്ത ഇസ്രാഈല്യരുടെ പാലായന സമയത്തെ ഫിര്‍ഔനുമെന്നത്. അതിനു മെര്‍ണപ്തയുടെ ഫലകമെന്നറിയപ്പെടുന്ന ഒരു മാര്‍ബിള്‍ കല്ലില്‍ കൊത്തിവെച്ച കവിതയാണ് തെളിവായി ഉദ്ധരിക്കുന്നത്. സത്യത്തില്‍ അത് രാജാവിനെ പുകഴ്ത്തിയെഴുതിയ കവിത എന്നതിലുപരി മറ്റൊന്നുമല്ല.

ഈ സിദ്ധാന്തത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രൊഫസര്‍ മോറിസ് ബുഖായ് ഈജിപ്ത് സന്ദര്‍ശന സമയത്ത് ഈ മമ്മിയെ പ്രത്യേകം പരിശോധിക്കാനുള്ള അനുവാദം വാങ്ങിച്ചു. തന്‍റെ സഹ പ്രവര്‍ത്തകരോടൊത്തുള്ള പരിശോധനയില്‍ ആ മമ്മിയുടെ മരണ കാരണം തിരമാലകളാലേറ്റ ക്ഷതമായിരിക്കണമെന്ന നിഗമനത്തിലെത്തിയെന്ന് അദ്ദേഹം തന്‍റെ ((ബൈബിളും ഖുര്‍ആനും ശാസ്ത്രവും)) എന്ന ഗ്രന്ഥത്തില്‍ പറയുന്നു.

ഈ നൂറ്റാണ്ടില്‍ കടലില്‍ നിന്ന് ഒരു ജഢം ലഭിക്കുകയും അത് ശാസ്ത്രീയമായ പരിശോധനക്കു വിധേയമാക്കിയപ്പോള്‍ ഫിര്‍ഔനിന്‍റേതാണെന്ന് മനസ്സിലാവുകയും ചെയ്തുവെന്ന ഒരു ധാരണ ചോദ്യത്തില്‍ നിഴലിക്കുന്നുണ്ട്. സത്യത്തില്‍ അങ്ങനെ സംഭവിച്ചിട്ടില്ല. ഈജിപ്തില്‍ കാലങ്ങളായി നിലവിലുള്ള മമ്മികളുടെ കൂട്ടത്തിലുള്ള ഒന്നിനെ മൂസാ നബി(അ)മിന്‍റെ  കാലത്തുള്ള ഫിര്‍ഔനായി മനസ്സിലാക്കാനുള്ള പഠനങ്ങളും ഗവേഷണങ്ങളുമാണ് നടക്കുന്നത്. പൂര്‍ണ്ണമായും സത്യമെന്നു പറയത്തക്ക ഒരു തീരുമാനത്തില്‍ ഇന്നും ശാസ്ത്രജ്ഞര്‍ക്കോ ചരിത്രകാരന്മാര്‍ക്കോ എത്താന്‍ കഴിഞ്ഞിട്ടില്ല.
_കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ._


20/07/2018

ഇബ്രാഹീം നബി (അ) ന്റെ ഉപ്പ

ഇബ്‌റാഹീം നബി (അ)ന്റെ ഉപ്പ ആസറോ..?

എന്തിനേയും തങ്ങളുടെ യുക്തികൊണ്ട് നേരിടുക എന്നതാണ് വഹാബിമതം.
ഇസ്ലാമിൽ പരമ്പരക്ക് പ്രാധാന്യമില്ല എന്നതിന് ഏത് ആയത്താ മൗലവീ തെളിവ്?
പ്രവാചക പരമ്പരക്ക് പ്രാധാന്യമില്ലെന്നുപറയാൻ മലയാള പരിഭാഷ വായിച്ചവർക്കേ കഴിയൂ..
ആദം നബി(അ)യുടെ കാലം മുതൽ ഇബ്ലീസ് തുടങ്ങി വെച്ചതാണ് പ്രവാചക നിന്ദ.
തന്നേക്കാൾ മഹത്വം ആദമിനില്ലെന്നവൻ തുറന്നടിച്ചു.
അതിൻറ തുടർച്ചയായി
തൗഹീദിൽ അടിയുറച്ചു വിശ്വസിച്ചവരെ മുശ്രിക്കെന്നും കാഫിറെന്നും വിളിച്ച് മുഅതസില വിഭാഗം രംഗത്തുവരികയായിരുന്നു.
ഇതിൽനിന്ന് ഒട്ടുംവിഭന്നമല്ല കേരളസലഫികൾ.

പ്രവാചക കുടുമ്പത്തിന് മഹത്വമില്ലെന്ന് മാത്രമല്ല,അവരുടെ മാതാപിതാക്കൾ കടുത്ത മുശ്രിക്കും കാഫിറുമായിരുന്നുവെന്നാണ് ജനാബ് അക്ബർ മൗലവി അടക്കമുളളവരുടെ വാദം. സ്വന്തം നേതാക്കളുടേ ഉദ്ധരണിയിലേക്കൊന്ന് കണ്ണോടിച്ചിരുന്നെങ്കിൽ ഈ വിഡ്ഢിത്തം എഴുന്നളളിക്കില്ലായിരുന്നു.

ﻭﺟﻤﻬﻮﺭ ﺃﻫﻞ اﻟﻨﺴﺐ ﻣﻨﻬﻢ اﺑﻦ ﻋﺒﺎﺱ ﻋﻠﻰ ﺃﻥ اﺳﻢ ﺃﺑﻴﻪ ﺗﺎﺭﺡ( البداية والنهاية)
 ഇബ്നു അബ്ബാസ്(റാ) ഉൾപ്പെട്ട മഹാ ഭൂരിപക്ഷം ചരിത്ര പണ്ഡിതരും പറയുന്നത് ഇബ്രാഹീം(അ)ന്റെ പിതാവിന്റെ പേര് താറഹ് എന്നാണ്
: ﻓﺜﺒﺖ ﺑﻬﺬﻩ اﻟﻮﺟﻮﻩ ﺃﻥ ﺁﺯﺭ ﻣﺎ ﻛﺎﻥ ﻭاﻟﺪ ﺇﺑﺮاﻫﻴﻢ ﻋﻠﻴﻪ اﻟﺴﻼﻡ ﺑﻞ ﻛﺎﻥ ﻋﻤﺎ ﻟﻪ، ﻓﺄﻣﺎ ﻭاﻟﺪﻩ ﻓﻬﻮ ﺗﺎﺭﺡ ﻭاﻟﻌﻢ ﻗﺪ ﻳﺴﻤﻰ ﺑﺎﻷﺏ ﻋﻠﻰ ﻣﺎ ﺫﻛﺮﻧﺎ ﺃﻥ ﺃﻭﻻﺩ ﻳﻌﻘﻮﺏ ﺳﻤﻮا ﺇﺳﻤﺎﻋﻴﻞ ﺑﻜﻮﻧﻪ ﺃﺑﺎ ﻟﻴﻌﻘﻮﺏ ﻣﻊ ﺃﻧﻪ ﻛﺎﻥ ﻋﻤﺎ ﻟﻪ.
 ﻓﺜﺒﺖ ﺑﻬﺬﻩ اﻟﻮﺟﻮﻩ ﺃﻥ ﺁﺯﺭ ﻣﺎ ﻛﺎﻥ ﻭاﻟﺪ ﺇﺑﺮاﻫﻴﻢ ﻋﻠﻴﻪ اﻟﺴﻼﻡ ﺑﻞ ﻛﺎﻥ ﻋﻤﺎ ﻟﻪ، ﻓﺄﻣﺎ ﻭاﻟﺪﻩ ﻓﻬﻮ ﺗﺎﺭﺡ ﻭاﻟﻌﻢ ﻗﺪ ﻳﺴﻤﻰ ﺑﺎﻷﺏ ﻋﻠﻰ ﻣﺎ ﺫﻛﺮﻧﺎ ﺃﻥ ﺃﻭﻻﺩ ﻳﻌﻘﻮﺏ ﺳﻤﻮا ﺇﺳﻤﺎﻋﻴﻞ ﺑﻜﻮﻧﻪ ﺃﺑﺎ ﻟﻴﻌﻘﻮﺏ ﻣﻊ ﺃﻧﻪ ﻛﺎﻥ ﻋﻤﺎ ﻟﻪ.(رازي)

 أثير الدين الأندلسي - التفسير الكبير المسمى البحر المحيط - تفسير سورة الشعراء : 210 - 211
تفسير قوله تعالى : { وَمَا تَنَزَّلَتْ بِهِ الشَّيَاطِينُ @ وَمَا يَنبَغِي لَهُمْ وَمَا يَسْتَطِيعُونَ }
الجزء : ( 7 ) - رقم الصفحة : ( 47 )

[ النص طويل لذا استقطع منه موضع الشاهد ]

- .... { وَتَقَلُّبَكَ فِي السَّاجِدِينَ ( الشعراء : 219 ) } قالوا : فاحتمل الوجوه التي ذكرت ، واحتمل أن يكون المراد أنه تعالى نقل روحه من ساجد إلى ساجد ، كما نقوله نحن ، فإذا احتمل كل هذه الوجوه ، وجب حمل الآية على الكل ضرورة ، لأنه لا منافاة ولا رجحان ، وبقوله عليه الصلاة والسلام : لم أزل أنقل من أصلاب الطاهرين إلى أرحام الطاهرات ، وكل من كان كافرا فهو نجس لقوله تعالى : { إِنَّمَا الْمُشْرِكُونَ نَجَسٌ ( التوبة : 28 ) }.

الصالحي الشامي - سبل الهدى والرشاد في سيرة خير العباد
جماع أبواب نسبه الشريف (ص) - الباب الرابع : في شرح أسماء آبائه (ص)
وبعض أحوالهم على وجه الاختصار - تفسير الغريب
الجزء : ( 1 ) - رقم الصفحة : ( 255 / 256 )

[ النص طويل لذا استقطع منه موضع الشاهد ]

- .... المسلك الثاني : أنهما لم يثبت عنهما شرك بل كانا على الحنيفية دين جدهما إبراهيم (ص) ، كما كان زيد بن عمرو بن نفيل وأضرابه في الجاهلية ، ومال إلى هذا المسلك الامام فخر الدين الرازي (ر) ، وزاد أن آباءه (ص) كلهم إلى آدم كانوا على التوحيد ، كما قال في كتابه ( أسرار التنزيل ) ما نصه : قيل إن آزر لم يكن والد إبراهيم بل كان عمه ، واحتجوا عليه بوجوه منها : أن آباء الأنبياء ما كانوا كفارا ، ويدل عليه وجوه ، أحدهما : قوله تعالى : { الَّذِي يَرَاكَ حِينَ تَقُومُ @ وَتَقَلُّبَكَ فِي السَّاجِدِينَ ( الشعراء : 218 - 219 ) } قيل معناه : أنه كان ينقل نوره من ساجد إلى ساجد ، قال : وبهذا التقدير فالآية دالة على أن جميع آباء محمد (ص) كانوا مسلمين ، وحينئذ يجب القطع بأن والد إبراهيم ما كان من الكافرين إنما ذاك عمه ، أقصى ما في الباب أن يحمل قوله : { وَتَقَلُّبَكَ فِي السَّاجِدِينَ ( الشعراء : 219 ) } على وجوه أخرى ، وإذا وردت الروايات بالكل ولا منافاة بينها وجب حمل الآية على الكل ، ومتى صح ذلك ثبت أن والد إبراهيم ما كان من عبدة الأوثان ، قال : ومما يدل على أن آباء محمد (ص) ما كانوا مشركين قوله (ع) : لم أزل أنقل من أصلاب الطاهرين إلى أرحام الطاهرات ، وقال تعالى : { إِنَّمَا الْمُشْرِكُونَ نَجَسٌ ( التوبة : 28 ) } فوجب أن لا يكون أحد من أجداده (ص) مشركا.
വഹാബികളുടെ നേതാവ് ഇബ്നുതൈമിയ്യയുടെ പ്രധാന ശിഷ്യൻ ചരിത്രപണ്ഡിതനായ ഇബ്നു കസീർ അടക്കമുളള ബഹുഭൂരിപക്ഷം ആളുകളും ഇബ്രാഹീംനബിയുടെ ഉപ്പ "ആസർ" آزرഅല്ല മറിച്ച് "താറഹ്" تارحആണെന്ന അഭിപ്രായകാരാണ്.

ചരിത്രത്തിൽ നിപുണനും ഖുർആൻ വ്യാഖ്യാതാവുമായ ഇബ്നുഅബ്ബാസ് (റ)യുടെ അഭിപ്രായം "ആസർ"آزرഎന്നത് ഇബ്റാഹീം നബിയുടെ ഉപ്പയുടെ സഹോദരൻറ പേരാണ് .ഈ അഭിപ്രായമാണ് ഇബ്നു കസീർ അടക്കമുളളചരിത്ര പണ്ഡിതൻമാർ സ്വീകരിച്ചിട്ടുളളതും.

"ആസർ"آزرഎന്നത് ഉപ്പയുടെ സഹോദരനാണെന്ന് പറഞ്ഞല്ലോ.ابഎന്ന് ഉപ്പയുടെ സഹോദരൻമാർക്കും  (അറബിയിൽ )പ്രയോഗിക്കാറുണ്ട്.
യഅഖൂബ് നബി(അ)യുടെ ഉപ്പ ഇസ്ഹാഖ് നബി(അ)നെ എണ്ണിയകൂട്ടത്തിൽസഹോദരൻ  ഇസ്മായീൽ നബിയെയും അബ് പ്രയോഗിച്ച് എണ്ണിയതായി ചൂണ്ടികാട്ടുന്നു.
ചെറുപ്പത്തിലേ ഉപ്പ "താറഹ്"تارح മരണപ്പെട്ടൂ. ശേഷം ഉപ്പയുടെ സഹോദരൻ  آزر ആസറിൻറ സംരക്ഷണത്തിലാണ് ഇബ്റാഹീം നബി വളർന്നത്. ابيهപറഞ്ഞ് മതിയാക്കുന്നതിനു പകരം آزرചേർത്തത് ഈ കാരണത്താലാണ് .
ഇതാണ് അഹ്ലുകിതാബിൻറെയും (ബൈബിളിൽ "തേരഹ്") അഭിപ്രായം.
യഥാര്‍ത്ഥ തൌറാത്ത് കൈവശമുളളവരും പഠിച്ചിരുന്നവരും അക്കാലത്തുണ്ടായിരുന്നു.

ബഹുഭൂരിപക്ഷം പണ്ഡിതരുടെയും അഭിപ്രായം ഇതായിരിക്കെ അക്ബർ  ഇബ്റാഹീം നബിയുടെ ഉപ്പയെ എന്തിന്  കാഫിറാക്കണം???

 الذي يراك حين تقوم. وتقلبك في الساجدين
ആദം(അ)മുതൽ തൗഹീദിൽ ഉറച്ച സംശുദ്ധമായ പ്രവാചക പരമ്പരയിലൂടെയായിരുന്നു പ്രവാചകത്വം നബി(സ) വന്നിട്ടുളളത്. ഇതിന് അനുയോജ്യമായ ഒരു ഹദീസും ഇമാം റാസിയെ പോലുളള പണ്ഡിതൻമാർ ഉദ്ധരിക്കുന്നുണ്ട്.
 സംശുദ്ധമായ "മുതുകിലൂടെയല്ലാതെ സംശുദ്ധമായ ഗർഭാശയത്തിലേക്ക് നിക്ഷേപിക്കുകയില്ല" മുശ്രിക്കുകൾ സംശുദ്ധരല്ല എന്നിരിക്കെ പ്രവാചക പരമ്പര സംശുദ്ധമായ മുതുകിലൂടെ വന്നതാണ്.അവരിൽ ആരും അവിശ്വാസികളുണ്ടായിരുന്നില്ല.
ഇബ്റാഹീം നബിയുടെ ഉപ്പ താറഹായിരുന്നപോലെ നബി(സ)യുടെ മാതാപിതാക്കൾ അക്കാലത്തുണ്ടായിരുന്ന زيدان عمرو ابن نفيل പോലെ ഇബ്രാഹീംനബിയുടെ മില്ലത്തിലായിരുന്നു എന്നുവേണം കരുതാൻ.

05/05/2018

മഖ് രീസി ഇമാം - ഇസ്തിഗാസക്കെതിരോ ?

മഖ് രീസി ഇമാം - ഇസ്തിഗാസക്കെതിരോ ?

✒______________        
*മഖ്രീസിയും - യാഥാർത്ത്യവും* 👇👇👇

*ശാഫിഈ മദ് ഹബിലെ ചരിത്ര പണ്ടിതനാണ് ഇമാം മഖ് രീസി, മഹാനവർകളുടെ അഖീദ ഗ്രന്ഥമാണ്* 👇👇

*الكتاب: تجريد التوحيد المفيد*

المؤلف: أحمد بن علي بن عبد القادر، أبو العباس الحسيني العبيدي، تقي الدين المقريزي (المتوفى: ٨٤٥هـ)
المحقق: طه محمد الزيني
الناشر: الجامعة الإسلامية، المدينة المنورة
الطبعة: ١٤٠٩هـ/١٩٨٩م
عدد الأجزاء: ١
[ترقيم الكتاب موافق للمطبوع]

👆👇പ്ർസ്തുത കിതാബിൽ ഖബർ സിയാറത്ത് പറയുന്നടുത്ത് ഒരുദ്ധരണി വായിച്ച് ഇസ്തിഗാസ ഷിർക്കാണെന്ന് സ്ഥാപിക്കാൻ നമ്മുടെ മൗലവിമാർ നടത്തിയ തട്ടിപ്പ് ആദ്യം ശ്രദ്ധിക്കുക

👇 ഇബാറത്ത് ഇതാണ്

زيارة القبور - على ثلاثة أقسام:
قوم يزورون الموتى فيدعون لهم. وهذه هي الزّيارة الشرعيّة.
وقوم يزورونهم يدعون بهم، فهؤلاء هم المشركون في الألوهيّة والمحبّة.
وقوم يزورونهم فيدعونهم أنفسهم، وقد قال النبي صلّى الله عليه وآله وسلّم: "اللهم لا تجعل قبري وثنا يعبد"، وهؤلاء هم المشركون في الربوبيّة.

*👆👆👆👆👆ഈ ഇബാറത്തിൽ എന്താണാവോ സുന്നികൾക്കെതിരായിട്ടുള്ളത് ????  ഖബർ സന്ദർശന വേളയിൽ അവരോട് ദുആ ചെയ്യരുത് ചെയ്താൽ ഷിർക്കാകും !!!!! ഒകെ വളരെ ഷരിയാണല്ലോ ഇബാദത്തിന്റെ പരിധിയിൽ വരുന്ന ദുആഹ് ഖബറാളിയോട് നടത്താൻ പാടില്ലെന്നാർക്കാണറിയാത്തത് ! അല്ലാതെ അല്ലാഹുവിന്റെ മഹാന്മാരാണെന്ന വിശ്വാസത്തോടെ നടത്തുന്ന ശുപാർഷയോ , ഇസ്തിഗാസയോ , തവസ്സുലോ ഷിർക്കാണെന്ന് ഈ ഇബാറത്തിലെവിടെ മൗലവീ !????!!????*❓

*👇ഇനി ഇതേ കിതാബിൽ തന്നെ മഖ് രീസി ഇമാം ഷിർക്കാകണമെങ്കിൽ ഉണ്ടാവേണ്ട മാനദണ്ഡം പറയുന്നുണ്ട് അതും നോക്കാം* 👇👇

اعلم أن حقيقة الشرك: تشبيه الخالق بالمخلوق، وتشبيه المخلوق بالخالق.

"സൃഷ്ടാവിനെ സൃഷ്ടികളോടും സൃഷ്ടികളെ സൃഷ്ടാവിനോടും സാദൃശ്യപ്പെടുത്തുന്നതിന്നാണ്  ഷിർക്ക് എന്ന് പറയുക."
(തജ് രീദ് തൗഹീദ് - 1/27)👆👆

👇👇 ശേഷം പറയുന്നു

أمّا الخالق فإن المشرك شبّه المخلوق بالخالق في خصائص الإلهيّة،

*"""മുശ്രിഖ്  മഖ്ലൂഖാകുന്ന സൃഷ്ടിയെ ഖാലിഖിനോട് സാദൃശ്യപ്പെടുത്തി !! ഏത് കാര്യത്തിൽ ഇലാഹിയ്യായ വിശേഷണത്തിൽ !!"""*

*ശേഷം വളരെ കൃത്യമായ അഹ്ലുസ്സുന്നയുടെ വാദം മഖ് രീസി ഇമാം  പറയുന്നു ഈ ഭാഗം മൗലവി വിഴുങ്ങി !!!!*

*وهي التفرّد بملك الضّر والنفع، والعطاء والمنع،* 
تجريد التوحيد (١/٢٨)

*""""അത് (ഇലാഹിയ്യായ വിശേഷണമെന്നാൽ) സ്വന്തമായി ഉപകാരവും ഉപദ്രവും ചെയ്യാൻ കഴിയുക എന്നതും , സ്വന്തമായി കൊടുക്കാനും തടയാനും കഴിയുക എന്നതുമാണ്.""*
(തജ് രീദ് തുഹീദ് - 1/27)

⏺കണ്ടൊ !!! എത്ര കൃത്യം സുന്നികളുടെ  വാദം !! ഈ വിഷയത്തിൽ സുന്നികൾക്ക് തർക്കമുണ്ടൊ  മൗലവീ ???? ഇവിടെ സുന്നികളായ ഞങ്ങൾ അന്നും ഇന്നും  പറയുകയും പഠിപ്പിക്കുകയും ചെയ്യുന്ന വാദം തന്നെയല്ലേ‌ വള്ളി പുള്ളി തെറ്റാതെ മഖ് രീസി ഇമാമും പറഞ്ഞ് തരുന്നത് എന്നിട്ട് ഈ പ്രസ്തുത ഭാഗം മൂടി വെച്ച് ഷിർക്കൻ വാദങ്ങൾ സുന്നികളുടെ തലയിൽ കെട്ടി വെക്കാൻ മൗലവി നടത്തിയ ഇത്തരം തട്ടിപ്പുകൾക്ക് ഒരിക്കലും മാപ്പർഹിക്കുന്നില്ല !!!!👆👆👆👆👆👆👆👆👆👆
♦♦♦
*പാവം വഹാബികൾ ഇസ്തിഗാസ ഷിർക്കാണെന്ന് വാദിക്കാൻ മഖ് രീസിയുടെ തജ് രീദിലെ തട്ടി കൂട്ടൽ വരികൾ*

⤵⤵⤵⤵⤵

*ഈ പാവങ്ങൾക്കുണ്ടൊ മഖ് രീസി ഇമാമിന്റെ ഇസ്തിഗാസയറിയുന്നു* 😃😃

*എല്ലാ വഹാബിക്കുട്ടികൾക്കും സമർപ്പിക്കുന്നു* 👇👇

*മഖ് രീസി ഇമാമിന്റെ ഇംതാഇ് എന്ന കിതാബിലെ ഇസ്തിഗാസയുടെ മാലപ്പടക്കം* ⤵👇👇

ـ[إمتاع الأسماع بما للنبي من الأحوال والأموال والحفدة والمتاع]ـ
المؤلف: أحمد بن علي بن عبد القادر، أبو العباس الحسيني العبيدي، تقي الدين المقريزي (المتوفى: ٨٤٥هـ)
👆📚

ذكر ما جاء في زيارة قبر النبي صلى اللَّه عليه وسلم وما ظهر من قبره، مما هو من أعلام نبوته [وفضيلة من زاره، وسلم عليه، وكيف يسلم ويدعو] 
____________________________👆

മദീനയിൽ വരൾചയുണ്ടായപ്പോൾ ആയിഷാ ബീവി (റ) നബി സ്വ യുടെ ഖബറിങ്കലിലേക്ക് ചെല്ലാൻ പഠിപ്പിക്കുന്ന സംഭവം കൊണ്ട് വരുന്നു ⤵

وخرج أبو محمد الروائي من طريق ابن زيد بن سعد حدثنا عمرو بن مالك البكري حدثنا أبو الحور بن عبد اللَّه قال: قحط أهل المدينة قحطا شديدا فشكوا إلى عائشة- رضي اللَّه تبارك وتعالى عنها-، فقالت: انظروا قبر النبي صلى اللَّه عليه وسلم فاجعلوا منه كوة إلى السماء حتى لا يكون بينه وبين السماء سقف قال:
ففعلوا فمطرنا مطرا حتى نبت العشب، وسمنت الإبل، حتى تفتقت من الشحم، فسمي عام الفتق.

⤵ നബി സ്വ യുടെ ഖബറിങ്കൽ വന്ന് പാപ മോചനത്തിന്ന് തേടുന്ന തെളിവ് 👇
وقد روي من طريق، محمد بن حرب الهلالي قال: دخلت المدينة فأتيت قبر رسول اللَّه صلى اللَّه عليه وسلم [فزرته، وجلست بحذائه] [ (١) ] فجاء أعرابي فزاره ثم قال:
يا خير المرسلين إن اللَّه عز وجلّ أنزل عليك كتابا صادقا، قال فيه: وَلَوْ أَنَّهُمْ إِذْ ظَلَمُواأَنْفُسَهُمْ جاؤُكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّاباً رَحِيماً [ (٢) ] .
وإني جئتك مستغفرا إلى ربي من ذنوبي مستشفعا بك، ثم بكى وأنشأ يقول:
يا خير من دفنت بالقاع أعظمه [ (٣) ] * فطاب من طيبهنّ القاع والأكم نفسي الفداء لقبر أنت ساكنه* فيه العفاف وفيه الجود والكرم ثم استغفر وانصرف. قال: فرقدت فرأيت النبي صلى اللَّه عليه وسلم وهو يقول: إن اللَّه عز وجل قد غفر له لشفاعتي.

⤵ നാമെന്തിന്ന് നബി (സ്വ) യുടെ റൗളയിൽ നിന്ന് മുഖം തിരിക്കണം അവിടന്ന് നമ്മുടെ മദ്ധ്യവർത്തിയാകുന്നു

فاستكان له أبو جعفر وقال: يا أبا عبد اللَّه! أستقبل القبلة وأدعو أم أستقبل رسول اللَّه صلى اللَّه عليه وسلم؟ فقال: ولم تصرف وجهك عنه وهو وسيلتك ووسيلة أبيك آدم عليه السلام إلى اللَّه تعالى يوم القيامة؟ بل استقبله، واستشفع به، فيشفع لك عند اللَّه تعالى.
قال اللَّه تبارك وتعالى: وَلَوْ أَنَّهُمْ إِذْ ظَلَمُواأَنْفُسَهُمْ جاؤُكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّاباً رَحِيماً [ (١) ] .

ആരെങ്കിലും എന്റെ ഖബർ സിയാറത്ത് ചെയ്താൽ അവന്ന് എന്റെ ശഫാ അത്ത് നിർബന്ധമായി (തിരുവചനം) 👇

وقال القاضي عياض: [ (٢) ] وزيادة قبره صلى اللَّه عليه وسلم سنة من سنن المسلمين مجمع عليها، وفضيلة مرغب فيها، حدثنا القاضي أبو علي، حدثنا أبو الفضل بن خيرون قال: حدثنا الحسن ابن جعفر قال: حدثنا أبو الحسن علي بن عمر الدارقطنيّ قال حدثنا القاضي المحاملي قال: حدثنا محمد بن عبد الرزاق قال: حدثنا موسي بن هلال عن عبيد اللَّه بن عمر عن نافع عن ابن عمر- رضي اللَّه تبارك وتعالى عنهما- قال:
قال النبي صلى اللَّه عليه وسلم: من زار قبري وجبت له شفاعتي.

سلم، وأنه لو قال: زرنا النبي صلى اللَّه عليه وسلم لم يكرهه لقوله صلى اللَّه عليه وسلم: اللَّهمّ لا تجعل قبري وثنا يعبد بعدي، اشتد غضب اللَّه على قوم اتخذوا قبور أنبيائهم مساجد فنفي إضافة هذا اللفظ إلي القبر والتشبه بفعل أولئك قطعا للذريعة وحسما للباب واللَّه أعلم.

قال إسحاق بن إبراهيم الفقيه ومما لم يزل من شأن من حج المرور بالمدينة والقصد الى الصلاة في مسجد رسول اللَّه صلى اللَّه عليه وسلم، والتبرك برؤية روضته، ومنبره، وقبره، ومجلسه، وملامس يديه، ومواطئ قدميه، والعمود الّذي كان يستند، إليه وينزل جبريل بالوحي فيه عليه وبمن عمره، وقصده، من الصحابة وأئمة المسلمين، الاعتبار بذلك كله.
وقال ابن أبي فديك: سمعت بعض من أدركت يقول بلغني أنه من وقف عند قبر النبي صلى اللَّه عليه وسلم فتلا هذه الآية: إِنَّ اللَّهَ وَمَلائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ثم قال: صلى اللَّه عليك يا محمد، من يقولها سبعين مرة ناداه ملك: صلى اللَّه عليك يا فلان، ولم تسقط له حاجة.

وعن يزيد بن أبي سعيد المقبري قدمت على عمر بن عبد العزيز فلما ودعته قال: لي إليك حاجة: إذا أتيت المدينة سترى قبر النبي صلى اللَّه عليه وسلم فأقرئه مني السلام. قال غيره: وكان يبرد إليه البريد من الشام، قال بعضهم: رأيت أنس بن مالك أتى قبر النبي صلى اللَّه عليه وسلم فوقف فرفع يديه حتى ظننت أنه افتتح الصلاة فسلم علي النبي صلى اللَّه عليه وسلم ثم انصرف، وقال مالك في رواية ابن وهب: إذا سلم على النبي صلى اللَّه عليه وسلم ودعا يقف ووجهه إلى القبر لا إلى القبلة، ويدنو، ويسلم، ولا يمس القبر بيده.

*👆👆👆👆👆മഖ് രീസിയുടെ ഇം താഇലെ ഇസ്തിഗാസയുടെ മാലപ്പടക്കം ഒരു തുടക്കം മാത്രം ഈ മഖ് രീസിയാണോ വഹാബികളേ നിങ്ങളുടെ ആശയം അംഗീകരിക്കുന്നയാൾ*

😃😃👆❓❓❓❓❓

*റസാഇലുൽ മഖ് രീസിയെന്ന മഹാനവർകളുടെ രിസാലയും നോക്കുക കൂടുതൽ ഇസ്തിഗാസ അവിടെയും കാണാം*👆👆👆______

ബ്രിട്ടീഷ്‌ ചാരന്മാർ എന്ന വിളി ചേരുന്നത് ആർക്കാണ്.?

    ആരാണ് ബ്രിട്ടീഷ്‌ ചാരന്മാർ സമസ്‌തയെ കുറിച്ച് മു "ജാഹിൽ" വിഭാഗം വരക്കൽ തങ്ങളെ അടക്കം ബ്രിട്ടീഷ് ചാരൻ എന്ന് മുദ്ര കുത്തി മോശമ...